22 ശബത്തുദിവസത്തിന്റെ പവിത്രത+ നിലനിറുത്തേണ്ടതിനു ലേവ്യർ ക്രമമായി തങ്ങളെത്തന്നെ വിശുദ്ധീകരിക്കണമെന്നും കവാടങ്ങളിൽ വന്ന് കാവൽ നിൽക്കണമെന്നും ഞാൻ അവരോടു പറഞ്ഞു. എന്റെ ദൈവമേ, ഇതും എന്റെ പേരിൽ കണക്കിടേണമേ. അങ്ങയുടെ സമൃദ്ധമായ അചഞ്ചലസ്നേഹത്തിനൊത്ത് എന്നോടു കനിവ് തോന്നേണമേ.+