21യഹോവ മോശയോട് ഇങ്ങനെയും പറഞ്ഞു: “അഹരോന്റെ പുത്രന്മാരായ പുരോഹിതന്മാരോടു പറയുക: ‘അവരിൽ ആരും തന്റെ ജനത്തിൽപ്പെട്ട മരിച്ച ഒരാൾ നിമിത്തം അശുദ്ധനാകരുത്.+
11 അവൻ ആരുടെയും ശവശരീരത്തിന് അടുത്ത്* ചെന്ന് അശുദ്ധനാകരുത്.+ അതു സ്വന്തം അപ്പന്റെയായാലും അമ്മയുടെയായാലും അവൻ അതിന് അടുത്ത് ചെല്ലരുത്.