7 അതുകൊണ്ട് യഹോവാശ് രാജാവ് യഹോയാദ+ പുരോഹിതനെയും മറ്റു പുരോഹിതന്മാരെയും വിളിച്ച് അവരോടു പറഞ്ഞു: “നിങ്ങൾ എന്താണു ദൈവഭവനത്തിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാത്തത്?+ അതിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാൻ കഴിയില്ലെങ്കിൽ ഇനി ആരിൽനിന്നും നിങ്ങൾ അതിനായി സംഭാവന വാങ്ങരുത്.”