13 അപ്പോൾ, എന്റെ കോപം തീരും. അവർക്കെതിരെയുള്ള എന്റെ ക്രോധം ശമിക്കും. അതോടെ എനിക്കു തൃപ്തിയാകും.+ അവർക്കെതിരെ എന്റെ ക്രോധം ചൊരിഞ്ഞുതീരുമ്പോൾ, യഹോവ എന്ന ഞാൻ സമ്പൂർണഭക്തി ആഗ്രഹിക്കുന്ന ദൈവമായതുകൊണ്ട്+ ആ എരിവിലാണു ഞാൻ സംസാരിച്ചതെന്ന് അവർ മനസ്സിലാക്കേണ്ടിവരും.