14 വചനം മനുഷ്യനായിത്തീർന്ന്*+ ഞങ്ങളുടെ ഇടയിൽ കഴിഞ്ഞു. ഞങ്ങൾ അദ്ദേഹത്തിന്റെ തേജസ്സു കണ്ടു; ഒരു അപ്പനിൽനിന്ന് അയാളുടെ ഒരേ ഒരു മകനു+ ലഭിക്കുന്ന തരം തേജസ്സായിരുന്നു അത്. വചനം ദിവ്യപ്രീതിയും* സത്യവും നിറഞ്ഞയാളായിരുന്നു.
9 എന്നാൽ ദൈവദൂതന്മാരെക്കാൾ അൽപ്പം മാത്രം താഴ്ത്തപ്പെട്ടവനായ യേശു+ മഹത്ത്വവും ബഹുമാനവും അണിഞ്ഞതായി നമ്മൾ കാണുന്നു; കാരണം യേശു മരണത്തിനു വിധേയനായി.+ ദൈവത്തിന്റെ അനർഹദയയാൽ എല്ലാവർക്കുംവേണ്ടി യേശു മരണം വരിച്ചു.+