വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • 2 ദിനവൃത്താന്തം 20
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

2 ദിനവൃത്താന്തം ഉള്ളടക്കം

      • അയൽരാജ്യങ്ങൾ യഹൂദയ്‌ക്കെതിരെ യുദ്ധത്തിനു വരുന്നു (1-4)

      • യഹോശാഫാത്ത്‌ സഹായത്തിനായി പ്രാർഥിക്കുന്നു (5-13)

      • യഹോവ ഉത്തരം കൊടുക്കുന്നു (14-19)

      • ദൈവം യഹൂദയെ അത്ഭുതകരമായി രക്ഷപ്പെടുത്തുന്നു (20-30)

      • യഹോശാഫാത്തിന്റെ ഭരണം അവസാനിക്കുന്നു (31-37)

2 ദിനവൃത്താന്തം 20:1

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “മെയൂനീമ്യരോടൊപ്പം.”

ഒത്തുവാക്യങ്ങള്‍

  • +ന്യായ 3:14; 2ശമു 8:2; സങ്ക 83:2, 6
  • +ഉൽ 19:36-38

2 ദിനവൃത്താന്തം 20:2

അടിക്കുറിപ്പുകള്‍

  • *

    തെളിവനുസരിച്ച്‌ ചാവുകടലിന്റെ പ്രദേശം.

ഒത്തുവാക്യങ്ങള്‍

  • +യോശ 15:1
  • +യോശ 15:20, 62

2 ദിനവൃത്താന്തം 20:3

ഒത്തുവാക്യങ്ങള്‍

  • +2ദിന 19:1, 3

2 ദിനവൃത്താന്തം 20:4

ഒത്തുവാക്യങ്ങള്‍

  • +ആവ 4:29-31

2 ദിനവൃത്താന്തം 20:6

ഒത്തുവാക്യങ്ങള്‍

  • +1രാജ 8:23; മത്ത 6:9
  • +1ദിന 29:11; ദാനി 4:17
  • +1ദിന 29:12; യശ 40:15, 17; ദാനി 4:35

2 ദിനവൃത്താന്തം 20:7

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “വിത്തിന്‌.”

ഒത്തുവാക്യങ്ങള്‍

  • +ഉൽ 12:7; നെഹ 9:7, 8; യശ 41:8; യാക്ക 2:23

2 ദിനവൃത്താന്തം 20:8

ഒത്തുവാക്യങ്ങള്‍

  • +2ദിന 2:4

2 ദിനവൃത്താന്തം 20:9

ഒത്തുവാക്യങ്ങള്‍

  • +2ദിന 6:20
  • +1രാജ 8:33, 34; 2ദിന 6:28-30

2 ദിനവൃത്താന്തം 20:10

ഒത്തുവാക്യങ്ങള്‍

  • +ഉൽ 36:8
  • +സംഖ 20:17, 18; ആവ 2:5, 9, 19

2 ദിനവൃത്താന്തം 20:11

ഒത്തുവാക്യങ്ങള്‍

  • +ന്യായ 11:23, 24; സങ്ക 83:2, 4

2 ദിനവൃത്താന്തം 20:12

ഒത്തുവാക്യങ്ങള്‍

  • +2രാജ 6:15, 16
  • +2ദിന 14:11; സങ്ക 25:15; 62:1
  • +ന്യായ 11:27, 28; സങ്ക 7:6

2 ദിനവൃത്താന്തം 20:13

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “പുത്രന്മാരോടും.”

2 ദിനവൃത്താന്തം 20:15

ഒത്തുവാക്യങ്ങള്‍

  • +ആവ 1:29, 30; യോശ 11:4, 6; 2ദിന 32:7, 8

2 ദിനവൃത്താന്തം 20:16

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നീർച്ചാലിന്റെ.”

2 ദിനവൃത്താന്തം 20:17

അടിക്കുറിപ്പുകള്‍

  • *

    അഥവാ “വിടുവിക്കുന്നത്‌ എങ്ങനെയെന്ന്‌.”

ഒത്തുവാക്യങ്ങള്‍

  • +യശ 30:15
  • +പുറ 14:13, 14; 15:2; 1ശമു 2:1; 1ദിന 16:23; വില 3:26
  • +ആവ 31:8; യോശ 10:25
  • +സംഖ 14:9; 2ദിന 15:2

സൂചികകൾ

  • ഗവേഷണസഹായി

    ബൈബിളിലെ ഗുണപാഠങ്ങൾ, പേ. 120-121

    വീക്ഷാഗോപുരം,

    12/1/2005, പേ. 21

    6/1/2003, പേ. 21-22

2 ദിനവൃത്താന്തം 20:19

ഒത്തുവാക്യങ്ങള്‍

  • +1ദിന 23:12
  • +1ദിന 15:16

2 ദിനവൃത്താന്തം 20:20

അടിക്കുറിപ്പുകള്‍

  • *

    അഥവാ “പിടിച്ചുനിൽക്കാൻ.”

ഒത്തുവാക്യങ്ങള്‍

  • +2ദിന 11:5, 6
  • +പുറ 14:31; 19:9

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/1/1998, പേ. 20

2 ദിനവൃത്താന്തം 20:21

ഒത്തുവാക്യങ്ങള്‍

  • +1ദിന 15:16
  • +പുറ 34:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/1/1998, പേ. 20

2 ദിനവൃത്താന്തം 20:22

ഒത്തുവാക്യങ്ങള്‍

  • +ന്യായ 7:22; 1ശമു 14:20

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/1/1998, പേ. 20

2 ദിനവൃത്താന്തം 20:23

ഒത്തുവാക്യങ്ങള്‍

  • +ആവ 2:5
  • +പുറ 14:25; യഹ 38:21

2 ദിനവൃത്താന്തം 20:24

ഒത്തുവാക്യങ്ങള്‍

  • +2ദിന 20:16
  • +പുറ 14:30; സങ്ക 110:5, 6; യശ 37:36

2 ദിനവൃത്താന്തം 20:25

ഒത്തുവാക്യങ്ങള്‍

  • +പുറ 12:35; 2രാജ 7:15, 16

2 ദിനവൃത്താന്തം 20:26

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അനുഗ്രഹിച്ചു.”

  • *

    അർഥം: “അനുഗ്രഹം, സ്‌തുതി.”

ഒത്തുവാക്യങ്ങള്‍

  • +പുറ 17:14, 15; 1ശമു 7:12

2 ദിനവൃത്താന്തം 20:27

ഒത്തുവാക്യങ്ങള്‍

  • +1ശമു 2:1; സങ്ക 20:5; 30:1

2 ദിനവൃത്താന്തം 20:28

ഒത്തുവാക്യങ്ങള്‍

  • +2ശമു 6:5; 1ദിന 16:5
  • +സംഖ 10:8; 1ദിന 13:8; 2ദിന 29:26
  • +സങ്ക 116:19

2 ദിനവൃത്താന്തം 20:29

ഒത്തുവാക്യങ്ങള്‍

  • +പുറ 15:13, 14; യോശ 9:3, 9; 2ദിന 17:10

2 ദിനവൃത്താന്തം 20:30

ഒത്തുവാക്യങ്ങള്‍

  • +യോശ 23:1; 2ശമു 7:1; 2ദിന 15:15

2 ദിനവൃത്താന്തം 20:31

ഒത്തുവാക്യങ്ങള്‍

  • +1രാജ 22:41, 42

2 ദിനവൃത്താന്തം 20:32

ഒത്തുവാക്യങ്ങള്‍

  • +1രാജ 15:11
  • +2ദിന 17:3, 4; 19:2, 3

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം (പഠനപ്പതിപ്പ്‌),

    3/2017, പേ. 20

2 ദിനവൃത്താന്തം 20:33

ഒത്തുവാക്യങ്ങള്‍

  • +1രാജ 15:14; 22:43; 2ദിന 17:1, 6
  • +1രാജ 18:21

2 ദിനവൃത്താന്തം 20:34

ഒത്തുവാക്യങ്ങള്‍

  • +2ദിന 16:7
  • +1രാജ 16:1; 2ദിന 19:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    3/15/2009, പേ. 32

2 ദിനവൃത്താന്തം 20:35

ഒത്തുവാക്യങ്ങള്‍

  • +2രാജ 1:2, 16

2 ദിനവൃത്താന്തം 20:36

ഒത്തുവാക്യങ്ങള്‍

  • +1രാജ 10:22, 23
  • +സംഖ 33:1, 35; ആവ 2:8; 1രാജ 9:26

2 ദിനവൃത്താന്തം 20:37

ഒത്തുവാക്യങ്ങള്‍

  • +2ദിന 19:2; സങ്ക 127:1
  • +1രാജ 22:48

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

2 ദിന. 20:1ന്യായ 3:14; 2ശമു 8:2; സങ്ക 83:2, 6
2 ദിന. 20:1ഉൽ 19:36-38
2 ദിന. 20:2യോശ 15:1
2 ദിന. 20:2യോശ 15:20, 62
2 ദിന. 20:32ദിന 19:1, 3
2 ദിന. 20:4ആവ 4:29-31
2 ദിന. 20:61രാജ 8:23; മത്ത 6:9
2 ദിന. 20:61ദിന 29:11; ദാനി 4:17
2 ദിന. 20:61ദിന 29:12; യശ 40:15, 17; ദാനി 4:35
2 ദിന. 20:7ഉൽ 12:7; നെഹ 9:7, 8; യശ 41:8; യാക്ക 2:23
2 ദിന. 20:82ദിന 2:4
2 ദിന. 20:92ദിന 6:20
2 ദിന. 20:91രാജ 8:33, 34; 2ദിന 6:28-30
2 ദിന. 20:10ഉൽ 36:8
2 ദിന. 20:10സംഖ 20:17, 18; ആവ 2:5, 9, 19
2 ദിന. 20:11ന്യായ 11:23, 24; സങ്ക 83:2, 4
2 ദിന. 20:122രാജ 6:15, 16
2 ദിന. 20:122ദിന 14:11; സങ്ക 25:15; 62:1
2 ദിന. 20:12ന്യായ 11:27, 28; സങ്ക 7:6
2 ദിന. 20:15ആവ 1:29, 30; യോശ 11:4, 6; 2ദിന 32:7, 8
2 ദിന. 20:17യശ 30:15
2 ദിന. 20:17പുറ 14:13, 14; 15:2; 1ശമു 2:1; 1ദിന 16:23; വില 3:26
2 ദിന. 20:17ആവ 31:8; യോശ 10:25
2 ദിന. 20:17സംഖ 14:9; 2ദിന 15:2
2 ദിന. 20:191ദിന 23:12
2 ദിന. 20:191ദിന 15:16
2 ദിന. 20:202ദിന 11:5, 6
2 ദിന. 20:20പുറ 14:31; 19:9
2 ദിന. 20:211ദിന 15:16
2 ദിന. 20:21പുറ 34:6
2 ദിന. 20:22ന്യായ 7:22; 1ശമു 14:20
2 ദിന. 20:23ആവ 2:5
2 ദിന. 20:23പുറ 14:25; യഹ 38:21
2 ദിന. 20:242ദിന 20:16
2 ദിന. 20:24പുറ 14:30; സങ്ക 110:5, 6; യശ 37:36
2 ദിന. 20:25പുറ 12:35; 2രാജ 7:15, 16
2 ദിന. 20:26പുറ 17:14, 15; 1ശമു 7:12
2 ദിന. 20:271ശമു 2:1; സങ്ക 20:5; 30:1
2 ദിന. 20:282ശമു 6:5; 1ദിന 16:5
2 ദിന. 20:28സംഖ 10:8; 1ദിന 13:8; 2ദിന 29:26
2 ദിന. 20:28സങ്ക 116:19
2 ദിന. 20:29പുറ 15:13, 14; യോശ 9:3, 9; 2ദിന 17:10
2 ദിന. 20:30യോശ 23:1; 2ശമു 7:1; 2ദിന 15:15
2 ദിന. 20:311രാജ 22:41, 42
2 ദിന. 20:321രാജ 15:11
2 ദിന. 20:322ദിന 17:3, 4; 19:2, 3
2 ദിന. 20:331രാജ 15:14; 22:43; 2ദിന 17:1, 6
2 ദിന. 20:331രാജ 18:21
2 ദിന. 20:342ദിന 16:7
2 ദിന. 20:341രാജ 16:1; 2ദിന 19:2
2 ദിന. 20:352രാജ 1:2, 16
2 ദിന. 20:361രാജ 10:22, 23
2 ദിന. 20:36സംഖ 33:1, 35; ആവ 2:8; 1രാജ 9:26
2 ദിന. 20:372ദിന 19:2; സങ്ക 127:1
2 ദിന. 20:371രാജ 22:48
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
  • 37
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
2 ദിനവൃത്താന്തം 20:1-37

ദിനവൃത്താന്തം രണ്ടാം ഭാഗം

20 അതിനു ശേഷം മോവാബ്യരും+ അമ്മോന്യരും+ ചില അമ്മോനീമ്യരോടൊപ്പം* യഹോശാഫാത്തിനു നേരെ യുദ്ധത്തിനു വന്നു. 2 അപ്പോൾ ചിലർ വന്ന്‌ യഹോശാഫാത്തിനോടു പറഞ്ഞു: “തീരപ്രദേശത്തുനിന്ന്‌,* അതായത്‌ ഏദോമിൽനിന്ന്‌,+ വലിയൊരു കൂട്ടം ആളുകൾ അങ്ങയ്‌ക്കു നേരെ വന്നിട്ടുണ്ട്‌. അവർ ഇതാ ഹസസോൻ-താമാറിൽ, അതായത്‌ ഏൻ-ഗദിയിൽ,+ എത്തിക്കഴിഞ്ഞു!” 3 അതു കേട്ട്‌ ഭയന്നുപോയ യഹോശാഫാത്ത്‌ യഹോവയെ അന്വേഷിക്കാൻ നിശ്ചയിച്ചുറച്ചു.+ രാജാവ്‌ യഹൂദയിൽ എല്ലായിടത്തും ഒരു ഉപവാസം പ്രഖ്യാപിച്ചു. 4 യഹോവയോട്‌ അരുളപ്പാടു ചോദിക്കാൻ യഹൂദയിലെ ജനങ്ങൾ ഒന്നിച്ചുകൂടി.+ യഹൂദയിലെ എല്ലാ നഗരങ്ങളിൽനിന്നുമുള്ളവർ വന്ന്‌ യഹോവയോടു സഹായം അഭ്യർഥിച്ചു.

5 അപ്പോൾ യഹോശാഫാത്ത്‌ യഹോവയുടെ ഭവനത്തിന്റെ പുതിയ മുറ്റത്ത്‌ കൂടിവന്ന യഹൂദയുടെയും യരുശലേമിന്റെയും സഭയുടെ മുന്നിൽ എഴുന്നേറ്റുനിന്ന്‌ 6 ഇങ്ങനെ പറഞ്ഞു:

“ഞങ്ങളുടെ പൂർവികരുടെ ദൈവമായ യഹോവേ, അങ്ങ്‌ സ്വർഗസ്ഥനായ ദൈവമാണല്ലോ;+ ജനതകളുടെ എല്ലാ രാജ്യങ്ങളുടെ മേലും പരമാധികാരമുള്ളത്‌ അങ്ങയ്‌ക്കാണ്‌.+ ശക്തിയും ബലവും അങ്ങയുടെ കൈകളിലിരിക്കുന്നു; അങ്ങയ്‌ക്കെതിരെ നിൽക്കാൻ ആർക്കു കഴിയും?+ 7 ഞങ്ങളുടെ ദൈവമേ, അങ്ങ്‌ ഈ ദേശത്തുണ്ടായിരുന്നവരെ അങ്ങയുടെ ജനമായ ഇസ്രായേലിന്റെ മുന്നിൽനിന്ന്‌ ഓടിച്ചുകളയുകയും അങ്ങയുടെ സ്‌നേഹിതനായ അബ്രാഹാമിന്റെ സന്തതിക്ക്‌* ഈ ദേശം ദീർഘകാലത്തേക്കുള്ള ഒരു അവകാശമായി കൊടുക്കുകയും ചെയ്‌തല്ലോ.+ 8 അവർ അതിൽ താമസമുറപ്പിക്കുകയും അങ്ങയുടെ നാമത്തിനുവേണ്ടി അവിടെയൊരു വിശുദ്ധമന്ദിരം പണിയുകയും ചെയ്‌തു.+ അന്ന്‌ അവർ ഇങ്ങനെ പറഞ്ഞു: 9 ‘വാൾ, ന്യായവിധി, മാരകമായ പകർച്ചവ്യാധി, ക്ഷാമം എന്നിങ്ങനെയുള്ള ദുരിതങ്ങൾ വരുമ്പോൾ ഞങ്ങൾ ഈ ഭവനത്തിന്റെയും അങ്ങയുടെയും മുമ്പാകെ നിന്ന്‌ (അങ്ങയുടെ നാമം ഈ ഭവനത്തിലുണ്ടല്ലോ.)+ ആ ദുരിതത്തിൽനിന്നുള്ള വിടുതലിനായി അങ്ങയോടു നിലവിളിച്ചാൽ അങ്ങ്‌ അതു കേൾക്കുകയും ഞങ്ങളെ രക്ഷിക്കുകയും ചെയ്യേണമേ.’+ 10 ഇപ്പോൾ ഇതാ, അമ്മോന്യരും മോവാബ്യരും സേയീർമലനാട്ടുകാരും+ ഞങ്ങൾക്കു നേരെ വന്നിരിക്കുന്നു. ഇസ്രായേല്യർ ഈജിപ്‌തിൽനിന്ന്‌ വന്ന സമയത്ത്‌ അവരെ ആക്രമിക്കാൻ അങ്ങ്‌ ഇസ്രായേല്യരെ അനുവദിച്ചില്ല. അതുകൊണ്ട്‌ അവരെ നശിപ്പിക്കാതെ ഇസ്രായേല്യർ അവരുടെ അടുത്തുനിന്ന്‌ മാറിപ്പോയി.+ 11 പക്ഷേ അതിനുള്ള പ്രതിഫലമായി അവർ ഇപ്പോൾ, അങ്ങ്‌ ഞങ്ങൾക്ക്‌ അവകാശമായി തന്ന അങ്ങയുടെ ദേശത്തുനിന്ന്‌ ഞങ്ങളെ ഓടിച്ചുകളയാൻ വന്നിരിക്കുന്നു.+ 12 ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ ജനക്കൂട്ടത്തിനു മുന്നിൽ ഞങ്ങൾ നിസ്സഹായരാണ്‌. എന്തു ചെയ്യണമെന്നു ഞങ്ങൾക്ക്‌ അറിഞ്ഞുകൂടാ.+ സഹായത്തിനായി ഞങ്ങൾ അങ്ങയിലേക്കു നോക്കുന്നു.+ ഞങ്ങളുടെ ദൈവമേ, അങ്ങ്‌ അവരെ ന്യായം വിധിക്കില്ലേ?”+

13 യഹൂദയിലുള്ളവരെല്ലാം അപ്പോൾ അവരുടെ ഭാര്യമാരോടും മക്കളോടും* കുഞ്ഞുകുട്ടികളോടും ഒപ്പം യഹോവയുടെ സന്നിധിയിൽ നിൽക്കുന്നുണ്ടായിരുന്നു.

14 അപ്പോൾ സഭയുടെ മധ്യേവെച്ച്‌ ലേവ്യനും ആസാഫിന്റെ വംശജനും ആയ, മത്ഥന്യയുടെ മകനായ യയീയേലിന്റെ മകനായ ബനയയുടെ മകനായ സെഖര്യയുടെ മകൻ യഹസീയേലിന്റെ മേൽ യഹോവയുടെ ആത്മാവ്‌ വന്നു. 15 യഹസീയേൽ പറഞ്ഞു: “യഹൂദേ, യരുശലേംനിവാസികളേ, യഹോശാഫാത്ത്‌ രാജാവേ, കേൾക്കുക! യഹോവ നിങ്ങളോട്‌ ഇങ്ങനെ പറയുന്നു: ‘നിങ്ങൾ ഈ വലിയ ജനക്കൂട്ടത്തെ കണ്ട്‌ പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ. ഈ യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റേതാണ്‌!+ 16 നാളെ നിങ്ങൾ അവർക്കു നേരെ ചെല്ലണം. അവർ സീസ്‌ ചുരം വഴിയായിരിക്കും വരുന്നത്‌. നിങ്ങൾ അവരെ യരൂവേൽ വിജനഭൂമിക്കു മുന്നിൽ താഴ്‌വരയുടെ* അതിരിൽവെച്ച്‌ കാണും. 17 ഈ യുദ്ധത്തിൽ നിങ്ങൾ പോരാടേണ്ടിവരില്ല. സ്വസ്ഥാനങ്ങളിൽ നിശ്ചലരായി നിന്ന്‌+ യഹോവ നിങ്ങളെ രക്ഷിക്കുന്നതു* കണ്ടുകൊള്ളുക.+ യഹൂദേ, യരുശലേമേ, നിങ്ങൾ പേടിക്കുകയോ ഭയപ്പെടുകയോ വേണ്ടാ.+ നാളെ അവർക്കു നേരെ ചെല്ലുക; യഹോവ നിങ്ങളുടെകൂടെയുണ്ടായിരിക്കും.’”+

18 ഉടനെ യഹോശാഫാത്ത്‌ നിലംവരെ കുമ്പിട്ട്‌ നമസ്‌കരിച്ചു. യഹൂദയിലെയും യരുശലേമിലെയും നിവാസികളെല്ലാം യഹോവയുടെ മുമ്പാകെ കമിഴ്‌ന്നുവീണ്‌ യഹോവയെ ആരാധിച്ചു. 19 അപ്പോൾ കൊഹാത്യരുടെയും+ കോരഹ്യരുടെയും വംശത്തിൽപ്പെട്ട ലേവ്യർ എഴുന്നേറ്റ്‌ വളരെ ഉച്ചത്തിൽ ഇസ്രായേലിന്റെ ദൈവമായ യഹോവയെ സ്‌തുതിച്ചു.+

20 പിറ്റേന്ന്‌ അവർ അതിരാവിലെ എഴുന്നേറ്റ്‌ തെക്കോവയിലെ+ വിജനഭൂമിയിലേക്കു പോയി. പോകുന്നതിനു മുമ്പ്‌ യഹോശാഫാത്ത്‌ എഴുന്നേറ്റുനിന്ന്‌ അവരോടു പറഞ്ഞു: “യഹൂദേ, യരുശലേംനിവാസികളേ, ഞാൻ പറയുന്നതു ശ്രദ്ധിക്കുക! നിങ്ങളുടെ ദൈവമായ യഹോവയിൽ വിശ്വാസമർപ്പിക്കുക. അപ്പോൾ നിങ്ങൾക്ക്‌ ഉറച്ചുനിൽക്കാൻ* കഴിയും. ദൈവത്തിന്റെ പ്രവാചകന്മാരിലും വിശ്വസിക്കുക;+ നിങ്ങൾ വിജയം വരിക്കും.”

21 ജനവുമായി കൂടിയാലോചിച്ചശേഷം യഹോവയെ പാടി സ്‌തുതിക്കാൻ രാജാവ്‌ പുരുഷന്മാരെ നിയമിച്ചു.+ അവർ വിശുദ്ധമായ അലങ്കാരങ്ങൾ അണിഞ്ഞ്‌, “യഹോവയോടു നന്ദി പറയുവിൻ; ദൈവത്തിന്റെ അചഞ്ചലസ്‌നേഹം എന്നും നിലനിൽക്കുന്നത്‌” എന്നു പാടിക്കൊണ്ട്‌ പടയാളികളുടെ മുന്നിൽ നടന്നു.+

22 അവർ സന്തോഷത്തോടെ സ്‌തുതിഗീതങ്ങൾ പാടാൻതുടങ്ങിയപ്പോൾ, യഹൂദയ്‌ക്കു നേരെ വന്നുകൊണ്ടിരുന്ന അമ്മോന്യരെയും മോവാബ്യരെയും സേയീർമലനാട്ടുകാരെയും ആക്രമിക്കാൻ യഹോവ പതിയിരുപ്പുകാരെ നിറുത്തി. ശത്രുസൈന്യങ്ങൾ പരസ്‌പരം ആക്രമിച്ചു.+ 23 അമ്മോന്യരും മോവാബ്യരും സേയീർമലനാട്ടുകാർക്കു+ നേരെ തിരിഞ്ഞ്‌ അവരെ പൂർണമായി നശിപ്പിച്ചുകളഞ്ഞു. സേയീർനിവാസികളെ സംഹരിച്ചശേഷം അവർ പരസ്‌പരം കൊന്നൊടുക്കി.+

24 യഹൂദയിലുള്ളവർ വിജനഭൂമിയിലെ കാവൽഗോപുരത്തിന്‌ അടുത്ത്‌ എത്തിയപ്പോൾ+ അതാ, ആ ജനം മുഴുവൻ ശവങ്ങളായി കിടക്കുന്നു!+ ആരും അവശേഷിച്ചിരുന്നില്ല. 25 യഹോശാഫാത്തും കൂടെയുള്ള ജനവും വന്ന്‌ അവരുടെ വസ്‌തുവകകൾ എടുത്തു. അവിടെ നിരവധി സാധനസാമഗ്രികളും വസ്‌ത്രങ്ങളും അമൂല്യമായ വസ്‌തുക്കളും ഉണ്ടായിരുന്നു. ഓരോരുത്തരും അവർക്ക്‌ എടുക്കാവുന്നത്രയും സാധനങ്ങൾ അവിടെനിന്ന്‌ എടുത്തുകൊണ്ടുപോയി.+ മൂന്നു ദിവസംകൊണ്ടാണ്‌ അവർ അതു ശേഖരിച്ചത്‌; അത്രയധികം വസ്‌തുവകകൾ അവിടെയുണ്ടായിരുന്നു. 26 നാലാം ദിവസം അവർ ബരാഖ താഴ്‌വരയിൽ ഒന്നിച്ചുകൂടി. അവർ അവിടെ യഹോവയെ സ്‌തുതിച്ചു.* അതുകൊണ്ടാണ്‌ അവർ ആ സ്ഥലത്തിനു ബരാഖ* താഴ്‌വര എന്നു പേരിട്ടത്‌.+ അത്‌ ഇന്നും അങ്ങനെയാണ്‌ അറിയപ്പെടുന്നത്‌.

27 യഹോവ അവർക്കു ശത്രുക്കളുടെ മേൽ വിജയം നൽകിയതുകൊണ്ട്‌ യഹൂദയിലും യരുശലേമിലും ഉള്ളവർ യഹോശാഫാത്തിന്റെ നേതൃത്വത്തിൽ വളരെ സന്തോഷത്തോടെ യരുശലേമിലേക്കു മടങ്ങി.+ 28 അങ്ങനെ അവർ തന്ത്രിവാദ്യം, കിന്നരം+ എന്നിവ വായിച്ചും കാഹളം+ മുഴക്കിയും കൊണ്ട്‌ യരുശലേമിൽ യഹോവയുടെ ഭവനത്തിലേക്കു വന്നു.+ 29 യഹോവ ഇസ്രായേലിന്റെ ശത്രുക്കൾക്കെതിരെ പോരാടിയെന്ന്‌ അറിഞ്ഞപ്പോൾ അവിടെയുള്ള രാജ്യങ്ങളിലെല്ലാം ദൈവത്തിൽനിന്നുള്ള ഭയം പരന്നു.+ 30 അങ്ങനെ യഹോശാഫാത്തിന്റെ രാജ്യത്ത്‌ ശാന്തിയും സമാധാനവും ഉണ്ടായി. യഹോശാഫാത്തിന്റെ ദൈവം ചുറ്റുമുള്ള ശത്രുക്കളിൽനിന്ന്‌ യഹോശാഫാത്തിനു സ്വസ്ഥത നൽകി.+

31 യഹോശാഫാത്ത്‌ യഹൂദയിൽ ഭരണം തുടർന്നു. രാജാവാകുമ്പോൾ യഹോശാഫാത്തിന്‌ 35 വയസ്സായിരുന്നു. 25 വർഷം യഹോശാഫാത്ത്‌ യരുശലേമിൽ ഭരണം നടത്തി. ശിൽഹിയുടെ മകളായ അസൂബയായിരുന്നു യഹോശാഫാത്തിന്റെ അമ്മ.+ 32 യഹോശാഫാത്ത്‌ അപ്പനായ ആസയുടെ വഴിയിൽത്തന്നെ നടന്നു.+ അതിൽനിന്ന്‌ വ്യതിചലിക്കാതെ യഹോവയുടെ മുമ്പാകെ ശരിയായതു ചെയ്‌തു.+ 33 എന്നാൽ ആരാധനയ്‌ക്കുള്ള ഉയർന്ന സ്ഥലങ്ങൾ അപ്പോഴുമുണ്ടായിരുന്നു.+ പൂർവികരുടെ ദൈവത്തെ അന്വേഷിക്കാൻ ജനം അവരുടെ ഹൃദയം ഒരുക്കിയതുമില്ല.+

34 യഹോശാഫാത്തിന്റെ ബാക്കി ചരിത്രം ആദിയോടന്തം ഹനാനിയുടെ മകനായ+ യേഹുവിന്റെ വിവരണത്തിൽ കാണാനാകും.+ ഇസ്രായേൽരാജാക്കന്മാരുടെ പുസ്‌തകത്തിൽ അത്‌ ഉൾപ്പെടുത്തിയിട്ടുണ്ട്‌. 35 പിന്നീട്‌ യഹൂദാരാജാവായ യഹോശാഫാത്ത്‌ ഇസ്രായേൽരാജാവായ അഹസ്യയുമായി സഖ്യം ചേർന്നു. അഹസ്യ ഒരു ദുഷ്ടനായിരുന്നു.+ 36 അഹസ്യ യഹോശാഫാത്തിനെ കൂട്ടുപിടിച്ച്‌, തർശീശിലേക്കു+ പോകുന്നതിനുവേണ്ടി എസ്യോൻ-ഗേബരിൽവെച്ച്‌+ കപ്പലുകൾ ഉണ്ടാക്കി. 37 എന്നാൽ മരേശക്കാരനായ ദോദാവാഹുവിന്റെ മകൻ എലീയേസെർ യഹോശാഫാത്തിന്‌ എതിരെ ഇങ്ങനെ പ്രവചിച്ചു: “നീ അഹസ്യയുമായി സഖ്യം ചേർന്നതുകൊണ്ട്‌ യഹോവ നിന്റെ സംരംഭം തകർത്തുകളയും.”+ അങ്ങനെ ആ കപ്പലുകൾ തകർന്നുപോയി;+ അവയ്‌ക്കു തർശീശിലേക്കു പോകാൻ കഴിഞ്ഞില്ല.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക