വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 10
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

ന്യായാധിപന്മാർ ഉള്ളടക്കം

      • ന്യായാധിപന്മാരായ തോലയും യായീരും (1-5)

      • ഇസ്രായേൽ ധിക്കാരം കാട്ടുന്നു, മാനസാന്തരപ്പെടുന്നു (6-16)

      • അമ്മോന്യർ ഇസ്രായേല്യർക്കെതിരെ പാളയമടിക്കുന്നു (17, 18)

ന്യായാധിപന്മാർ 10:1

ഒത്തുവാക്യങ്ങള്‍

  • +ന്യായ 2:16

ന്യായാധിപന്മാർ 10:4

ഒത്തുവാക്യങ്ങള്‍

  • +ആവ 3:14

ന്യായാധിപന്മാർ 10:6

അടിക്കുറിപ്പുകള്‍

  • *

    അഥവാ “സിറിയയിലെ.”

ഒത്തുവാക്യങ്ങള്‍

  • +ന്യായ 2:19; 4:1; 6:1; നെഹ 9:28
  • +ന്യായ 3:7; സങ്ക 106:36-38
  • +സംഖ 25:1, 2
  • +1രാജ 11:5; 2രാജ 23:13
  • +ന്യായ 16:23; 1ശമു 5:4; 2രാജ 1:2

ന്യായാധിപന്മാർ 10:7

ഒത്തുവാക്യങ്ങള്‍

  • +ആവ 28:15, 48; 31:17; ന്യായ 2:14; 4:2

ന്യായാധിപന്മാർ 10:8

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    5/15/2007, പേ. 8

ന്യായാധിപന്മാർ 10:10

ഒത്തുവാക്യങ്ങള്‍

  • +ആവ 4:30
  • +ന്യായ 2:13; 3:7; 1ശമു 12:9, 10

ന്യായാധിപന്മാർ 10:11

ഒത്തുവാക്യങ്ങള്‍

  • +പുറ 14:30
  • +സംഖ 21:23-25
  • +ന്യായ 3:31

ന്യായാധിപന്മാർ 10:13

ഒത്തുവാക്യങ്ങള്‍

  • +ന്യായ 2:12
  • +2ദിന 15:2; മീഖ 3:4

ന്യായാധിപന്മാർ 10:14

ഒത്തുവാക്യങ്ങള്‍

  • +1രാജ 18:27
  • +യിര 2:28

ന്യായാധിപന്മാർ 10:16

ഒത്തുവാക്യങ്ങള്‍

  • +ആവ 7:26
  • +2ദിന 7:14; 33:13, 15; സങ്ക 106:44; യശ 63:9

സൂചികകൾ

  • ഗവേഷണസഹായി

    യഹോവയോട്‌ അടുത്തുചെല്ലുവിൻ, പേ. 254-255

ന്യായാധിപന്മാർ 10:17

ഒത്തുവാക്യങ്ങള്‍

  • +ഉൽ 19:36, 38; ന്യായ 3:13

ന്യായാധിപന്മാർ 10:18

ഒത്തുവാക്യങ്ങള്‍

  • +ന്യായ 11:1

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

ന്യായാ. 10:1ന്യായ 2:16
ന്യായാ. 10:4ആവ 3:14
ന്യായാ. 10:6ന്യായ 2:19; 4:1; 6:1; നെഹ 9:28
ന്യായാ. 10:6ന്യായ 3:7; സങ്ക 106:36-38
ന്യായാ. 10:6സംഖ 25:1, 2
ന്യായാ. 10:61രാജ 11:5; 2രാജ 23:13
ന്യായാ. 10:6ന്യായ 16:23; 1ശമു 5:4; 2രാജ 1:2
ന്യായാ. 10:7ആവ 28:15, 48; 31:17; ന്യായ 2:14; 4:2
ന്യായാ. 10:10ആവ 4:30
ന്യായാ. 10:10ന്യായ 2:13; 3:7; 1ശമു 12:9, 10
ന്യായാ. 10:11പുറ 14:30
ന്യായാ. 10:11സംഖ 21:23-25
ന്യായാ. 10:11ന്യായ 3:31
ന്യായാ. 10:13ന്യായ 2:12
ന്യായാ. 10:132ദിന 15:2; മീഖ 3:4
ന്യായാ. 10:141രാജ 18:27
ന്യായാ. 10:14യിര 2:28
ന്യായാ. 10:16ആവ 7:26
ന്യായാ. 10:162ദിന 7:14; 33:13, 15; സങ്ക 106:44; യശ 63:9
ന്യായാ. 10:17ഉൽ 19:36, 38; ന്യായ 3:13
ന്യായാ. 10:18ന്യായ 11:1
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
ന്യായാധിപന്മാർ 10:1-18

ന്യായാധിപന്മാർ

10 അബീമേലെക്കിനു ശേഷം ദോദൊയുടെ മകനായ പൂവയുടെ മകൻ തോല ഇസ്രായേലിന്റെ രക്ഷകനായി എഴുന്നേറ്റു.+ തോല ഒരു യിസ്സാഖാര്യനായിരുന്നു. എഫ്രയീംമലനാട്ടിലെ ശാമീരിലാണു തോല താമസിച്ചിരുന്നത്‌. 2 തോല 23 വർഷം ഇസ്രായേലിൽ ന്യായപാലനം നടത്തി. പിന്നെ തോല മരിച്ചു, തോലയെ ശാമീരിൽ അടക്കം ചെയ്‌തു.

3 തോലയ്‌ക്കു ശേഷം ഗിലെയാദ്യനായ യായീർ 22 വർഷം ഇസ്രായേലിൽ ന്യായപാലനം നടത്തി. 4 യായീരിന്‌ 30 ആൺമക്കളുണ്ടായിരുന്നു. അവർ 30 കഴുതകളുടെ പുറത്ത്‌ സഞ്ചരിച്ചു; ഗിലെയാദ്‌ ദേശത്ത്‌ അവർക്ക്‌ 30 നഗരങ്ങളുമുണ്ടായിരുന്നു. അവയുടെ പേര്‌ ഇന്നും ഹവ്വോത്ത്‌-യായീർ+ എന്നാണ്‌. 5 പിന്നെ യായീർ മരിച്ചു, യായീരിനെ കാമോനിൽ അടക്കം ചെയ്‌തു.

6 ഇസ്രായേല്യർ വീണ്ടും യഹോവയുടെ മുമ്പാകെ തിന്മ ചെയ്‌തു.+ അവർ ബാൽ ദൈവങ്ങളെയും+ അസ്‌തോരെത്ത്‌ വിഗ്രഹങ്ങളെയും അരാമിലെ* ദൈവങ്ങളെയും സീദോനിലെ ദൈവങ്ങളെയും മോവാബിലെ ദൈവങ്ങളെയും+ അമ്മോന്യരുടെ ദൈവങ്ങളെയും+ ഫെലിസ്‌ത്യരുടെ ദൈവങ്ങളെയും+ സേവിച്ചുതുടങ്ങി. അവർ യഹോവയെ ഉപേക്ഷിച്ചു, തങ്ങളുടെ ദൈവത്തെ സേവിക്കുന്നതു നിറുത്തിക്കളഞ്ഞു. 7 അപ്പോൾ യഹോവയുടെ കോപം ഇസ്രായേലിനു നേരെ ആളിക്കത്തി. ദൈവം അവരെ ഫെലിസ്‌ത്യർക്കും അമ്മോന്യർക്കും വിറ്റു.+ 8 അവർ ആ വർഷം ഇസ്രായേല്യരെ വല്ലാതെ കഷ്ടപ്പെടുത്തുകയും അടിച്ചമർത്തുകയും ചെയ്‌തു. ഗിലെയാദിലെ അമോര്യരുടെ ദേശമായിരുന്ന യോർദാന്റെ തീരപ്രദേശത്ത്‌ താമസിച്ച ഇസ്രായേല്യരെയെല്ലാം അവർ 18 വർഷം അടക്കിഭരിച്ചു. 9 മാത്രമല്ല, അമ്മോന്യർ യോർദാൻ കടന്നുചെന്ന്‌ യഹൂദയോടും ബന്യാമീനോടും എഫ്രയീംഭവനത്തോടും പോരാടുമായിരുന്നു. അങ്ങനെ ഇസ്രായേൽ വലിയ കഷ്ടത്തിലായി. 10 അപ്പോൾ ഇസ്രായേല്യർ സഹായത്തിനുവേണ്ടി യഹോവയോടു നിലവിളിച്ചു.+ അവർ പറഞ്ഞു: “ദൈവമേ, ഞങ്ങൾ അങ്ങയെ ഉപേക്ഷിച്ച്‌ ബാൽ ദൈവങ്ങളെ സേവിച്ചുകൊണ്ട്‌+ അങ്ങയോടു പാപം ചെയ്‌തിരിക്കുന്നു.”

11 പക്ഷേ യഹോവ ഇസ്രായേല്യരോടു പറഞ്ഞു: “നിങ്ങളെ അടിച്ചമർത്തിയ ഈജിപ്‌തുകാരുടെയും+ അമോര്യരുടെയും+ അമ്മോന്യരുടെയും ഫെലിസ്‌ത്യരുടെയും+ 12 സീദോന്യരുടെയും അമാലേക്കിന്റെയും മിദ്യാന്റെയും കൈയിൽനിന്ന്‌ ഞാൻ നിങ്ങളെ രക്ഷിച്ചില്ലേ? നിങ്ങൾ എന്നോടു കരഞ്ഞുനിലവിളിച്ചപ്പോൾ അവരുടെ കൈയിൽനിന്ന്‌ ഞാൻ നിങ്ങളെ വിടുവിച്ചു. 13 എന്നാൽ നിങ്ങൾ എന്നെ ഉപേക്ഷിച്ച്‌ മറ്റു ദൈവങ്ങളെ സേവിച്ചു.+ അതുകൊണ്ട്‌ ഇനി ഞാൻ നിങ്ങളെ രക്ഷിക്കില്ല.+ 14 നിങ്ങൾ തിരഞ്ഞെടുത്ത ദൈവങ്ങളുടെ അടുത്ത്‌ ചെന്ന്‌ അവരോടു യാചിക്കുക.+ ഈ കഷ്ടപ്പാടിൽനിന്ന്‌ അവർ നിങ്ങളെ രക്ഷിക്കട്ടെ.”+ 15 അപ്പോൾ ഇസ്രായേല്യർ യഹോവയോടു പറഞ്ഞു: “ഞങ്ങൾ പാപം ചെയ്‌തുപോയി. അങ്ങയ്‌ക്ക്‌ ഇഷ്ടമുള്ളതുപോലെയെല്ലാം ഞങ്ങളോടു ചെയ്‌തുകൊള്ളുക. പക്ഷേ ഇപ്പോൾ, ഇന്നൊരു ദിവസത്തേക്കു ഞങ്ങളെ രക്ഷിക്കേണമേ.” 16 അവർ അവർക്കിടയിലുണ്ടായിരുന്ന അന്യദൈവങ്ങളെ നീക്കി+ യഹോവയെ സേവിച്ചു. ഇസ്രായേല്യർ കഷ്ടപ്പെടുന്നതു കണ്ടുനിൽക്കാൻ പിന്നെ ദൈവത്തിനു കഴിഞ്ഞില്ല.+

17 അക്കാലത്ത്‌ അമ്മോന്യരെല്ലാം+ ഒന്നിച്ചുകൂടി ഗിലെയാദിൽ പാളയമടിച്ചു. അപ്പോൾ ഇസ്രായേല്യരും ഒന്നിച്ചുകൂടി. അവർ മിസ്‌പയിൽ പാളയമടിച്ചു. 18 ഗിലെയാദിലെ പ്രഭുക്കന്മാരും ജനങ്ങളും പരസ്‌പരം ഇങ്ങനെ പറഞ്ഞു: “അമ്മോന്യർക്കെതിരെയുള്ള യുദ്ധത്തിൽ നമ്മളെ ആരു നയിക്കും?+ അയാൾ ഗിലെയാദിലെ നിവാസികൾക്കെല്ലാം തലവനാകും.”

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക