വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • nwt പേ. 1888-1891
  • ലൂക്കോസ്‌ ഉള്ളടക്കം

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ലൂക്കോസ്‌ ഉള്ളടക്കം
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • സമാനമായ വിവരം
  • ലൂക്കോസ്‌—ഉള്ളടക്കം
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • മത്തായി—ഉള്ളടക്കം
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • മത്തായി ഉള്ളടക്കം
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
  • മർക്കോസ്‌—ഉള്ളടക്കം
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
കൂടുതൽ കാണുക
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
ലൂക്കോസ്‌ ഉള്ളടക്കം

ലൂക്കോസ്‌

ഉള്ളടക്കം

  • 1

    • തെയോഫിലൊസിനെ അഭിസംബോധന ചെയ്യുന്നു (1-4)

    • സ്‌നാപകയോഹന്നാന്റെ ജനനം ഗബ്രിയേൽ മുൻകൂട്ടിപ്പറയുന്നു (5-25)

    • യേശുവിന്റെ ജനനം ഗബ്രിയേൽ മുൻകൂട്ടിപ്പറയുന്നു (26-38)

    • മറിയ എലിസബത്തിനെ സന്ദർശിക്കുന്നു (39-45)

    • മറിയ യഹോവയെ വാഴ്‌ത്തുന്നു (46-56)

    • യോഹന്നാന്റെ ജനനവും പേരിടലും (57-66)

    • സെഖര്യ പ്രവചിക്കുന്നു (67-80)

  • 2

    • യേശുവിന്റെ ജനനം (1-7)

    • ദൈവദൂതന്മാർ ഇടയന്മാർക്കു പ്രത്യക്ഷപ്പെടുന്നു (8-20)

    • പരിച്ഛേദനയും ശുദ്ധീകരണവും (21-24)

    • ശിമെയോൻ ക്രിസ്‌തുവിനെ കാണുന്നു (25-35)

    • അന്ന കുഞ്ഞിനെക്കുറിച്ച്‌ സംസാരിക്കുന്നു (36-38)

    • നസറെത്തിലേക്കു തിരികെ പോകുന്നു (39, 40)

    • 12 വയസ്സുള്ള യേശു ദേവാലയത്തിൽ (41-52)

  • 3

    • യോഹന്നാന്റെ പ്രവർത്തനം ആരംഭിക്കുന്നു (1, 2)

    • യോഹന്നാൻ സ്‌നാനത്തെക്കുറിച്ച്‌ പ്രസംഗിക്കുന്നു (3-20)

    • യേശുവിന്റെ സ്‌നാനം (21, 22)

    • ക്രിസ്‌തുയേശുവിന്റെ വംശാവലി (23-38)

  • 4

    • പിശാച്‌ യേശുവിനെ പ്രലോഭിപ്പിക്കുന്നു (1-13)

    • യേശു ഗലീലയിൽ പ്രസംഗിച്ചുതുടങ്ങുന്നു (14, 15)

    • യേശുവിനെ നസറെത്തിൽ അംഗീകരിക്കുന്നില്ല (16-30)

    • കഫർന്നഹൂമിലെ സിനഗോഗിൽ (31-37)

    • ശിമോന്റെ അമ്മായിയമ്മയെയും മറ്റു പലരെയും സുഖപ്പെടുത്തുന്നു (38-41)

    • ജനം യേശുവിനെ ഒറ്റപ്പെട്ട ഒരു സ്ഥലത്ത്‌ കണ്ടെത്തുന്നു (42-44)

  • 5

    • അത്ഭുതകരമായി മീൻ പിടിക്കുന്നു; ആദ്യശിഷ്യർ (1-11)

    • കുഷ്‌ഠരോഗിയെ സുഖപ്പെടുത്തുന്നു (12-16)

    • യേശു തളർവാതരോഗിയെ സുഖപ്പെടുത്തുന്നു (17-26)

    • യേശു ലേവിയെ വിളിക്കുന്നു (27-32)

    • ഉപവാസത്തെക്കുറിച്ചുള്ള ചോദ്യം (33-39)

  • 6

    • യേശു ‘ശബത്തിനു കർത്താവ്‌’ (1-5)

    • ശോഷിച്ച കൈയുള്ള മനുഷ്യനെ സുഖപ്പെടുത്തുന്നു (6-11)

    • 12 അപ്പോസ്‌തലന്മാർ (12-16)

    • യേശു പഠിപ്പിക്കുന്നു, സുഖപ്പെടുത്തുന്നു (17-19)

    • സന്തോഷവും കഷ്ടവും (20-26)

    • ശത്രുക്കളോടുള്ള സ്‌നേഹം (27-36)

    • വിധിക്കുന്നതു നിറുത്തുക (37-42)

    • ഫലം നോക്കി തിരിച്ചറിയുന്നു (43-45)

    • നന്നായി പണിത വീട്‌; നല്ല അടിസ്ഥാനമില്ലാത്ത വീട്‌ (46-49)

  • 7

    • ഒരു സൈനികോദ്യോഗസ്ഥന്റെ വിശ്വാസം (1-10)

    • നയിനിൽ യേശു ഒരു വിധവയുടെ മകനെ ഉയിർപ്പിക്കുന്നു (11-17)

    • സ്‌നാപകയോഹന്നാനെ പുകഴ്‌ത്തുന്നു (18-30)

    • ഒരു പ്രതികരണവുമില്ലാത്ത തലമുറയെ കുറ്റം വിധിക്കുന്നു (31-35)

    • പാപിനിയായ ഒരു സ്‌ത്രീയുടെ പാപങ്ങൾ ക്ഷമിക്കുന്നു (36-50)

      • കടം വാങ്ങിയവരെക്കുറിച്ചുള്ള ദൃഷ്ടാന്തം (41-43)

  • 8

    • സ്‌ത്രീകൾ യേശുവിനെ അനുഗമിക്കുന്നു (1-3)

    • വിതക്കാരന്റെ ദൃഷ്ടാന്തം (4-8)

    • യേശു ദൃഷ്ടാന്തങ്ങൾ ഉപയോഗിച്ചതിന്റെ കാരണം (9, 10)

    • വിതക്കാരന്റെ ദൃഷ്ടാന്തം വിശദീകരിക്കുന്നു (11-15)

    • വിളക്കു മൂടിവെക്കാനുള്ളതല്ല (16-18)

    • യേശുവിന്റെ അമ്മയും സഹോദരന്മാരും (19-21)

    • യേശു കൊടുങ്കാറ്റു ശമിപ്പിക്കുന്നു (22-25)

    • യേശു ഭൂതങ്ങളെ പന്നിക്കൂട്ടത്തിലേക്ക്‌ അയയ്‌ക്കുന്നു (26-39)

    • യായീറൊസിന്റെ മകൾ; ഒരു സ്‌ത്രീ യേശുവിന്റെ പുറങ്കുപ്പായത്തിൽ തൊടുന്നു (40-56)

  • 9

    • പന്ത്രണ്ടു പേർക്കു ശുശ്രൂഷയ്‌ക്കുള്ള നിർദേശങ്ങൾ കൊടുക്കുന്നു (1-6)

    • യേശു കാരണം ഹെരോദ്‌ ആശയക്കുഴപ്പത്തിലാകുന്നു (7-9)

    • യേശു 5,000 പേർക്കു ഭക്ഷണം കൊടുക്കുന്നു (10-17)

    • യേശുവാണു ക്രിസ്‌തുവെന്നു പത്രോസ്‌ വ്യക്തമാക്കുന്നു (18-20)

    • യേശുവിന്റെ മരണം മുൻകൂട്ടിപ്പറയുന്നു (21, 22)

    • യഥാർഥശിഷ്യൻ (23-27)

    • യേശു രൂപാന്തരപ്പെടുന്നു (28-36)

    • ഭൂതബാധിതനായ കുട്ടിയെ സുഖപ്പെടുത്തുന്നു (37-43എ)

    • യേശുവിന്റെ മരണം വീണ്ടും മുൻകൂട്ടിപ്പറയുന്നു (43ബി-45)

    • ആരാണു വലിയവൻ എന്നതിനെക്കുറിച്ച്‌ ശിഷ്യന്മാർ തർക്കിക്കുന്നു (46-48)

    • നമുക്ക്‌ എതിരല്ലാത്തവൻ നമ്മുടെ പക്ഷത്താണ്‌ (49, 50)

    • ഒരു ശമര്യഗ്രാമം യേശുവിനെ അംഗീകരിക്കുന്നില്ല (51-56)

    • യേശുവിനെ അനുഗമിക്കേണ്ട വിധം (57-62)

  • 10

    • യേശു 70 പേരെ അയയ്‌ക്കുന്നു (1-12)

    • മാനസാന്തരപ്പെടാത്ത നഗരങ്ങളുടെ കാര്യം കഷ്ടം (13-16)

    • 70 പേർ മടങ്ങിവരുന്നു (17-20)

    • താഴ്‌മയുള്ളവരെ പരിഗണിച്ചതിനു യേശു പിതാവിനെ സ്‌തുതിക്കുന്നു (21-24)

    • ഒരു നല്ല അയൽക്കാരനായ ശമര്യക്കാരന്റെ ദൃഷ്ടാന്തം (25-37)

    • യേശു മാർത്തയെയും മറിയയെയും സന്ദർശിക്കുന്നു (38-42)

  • 11

    • പ്രാർഥിക്കേണ്ട വിധം (1-13)

      • മാതൃകാപ്രാർഥന (2-4)

    • ദൈവത്തിന്റെ ശക്തിയാൽ ഭൂതങ്ങളെ പുറത്താക്കുന്നു (14-23)

    • അശുദ്ധാത്മാവ്‌ മടങ്ങിവരുന്നു (24-26)

    • യഥാർഥത്തിൽ അനുഗൃഹീതർ (27, 28)

    • യോനയുടെ അടയാളം (29-32)

    • ശരീരത്തിന്റെ വിളക്ക്‌ (33-36)

    • കപടഭക്തരുടെ കാര്യം കഷ്ടം (37-54)

  • 12

    • പരീശന്മാരുടെ പുളിച്ച മാവ്‌ (1-3)

    • മനുഷ്യരെയല്ല, ദൈവത്തെ ഭയപ്പെടുക (4-7)

    • ക്രിസ്‌തുവിനെ അംഗീകരിക്കുമ്പോൾ (8-12)

    • വിഡ്‌ഢിയായ ധനികന്റെ ദൃഷ്ടാന്തം (13-21)

    • ഇനി ഉത്‌കണ്‌ഠപ്പെടരുത്‌ (22-34)

      • ചെറിയ ആട്ടിൻകൂട്ടം (32)

    • ഉണർന്നിരിക്കുക (35-40)

    • വിശ്വസ്‌തനായ കാര്യസ്ഥനും വിശ്വസ്‌തനല്ലാത്ത കാര്യസ്ഥനും (41-48)

    • സമാധാനമല്ല, ഭിന്നത (49-53)

    • കാലങ്ങളെ വിവേചിച്ചറിയണം (54-56)

    • പ്രശ്‌നങ്ങൾ പരിഹരിക്കുന്നത്‌ (57-59)

  • 13

    • മാനസാന്തരപ്പെടുക, അല്ലെങ്കിൽ മരിക്കും (1-5)

    • കായ്‌ക്കാത്ത അത്തിയുടെ ദൃഷ്ടാന്തം (6-9)

    • കൂനിയായ സ്‌ത്രീയെ ശബത്തിൽ സുഖപ്പെടുത്തുന്നു (10-17)

    • കടുകുമണിയുടെയും പുളിപ്പിക്കുന്ന മാവിന്റെയും ദൃഷ്ടാന്തം (18-21)

    • ഇടുക്കുവാതിലിലൂടെ അകത്ത്‌ കടക്കാൻ ശ്രമം ആവശ്യം (22-30)

    • ഹെരോദ്‌, ‘ആ കുറുക്കൻ’ (31-33)

    • യരുശലേമിനെ ഓർത്ത്‌ യേശു വിലപിക്കുന്നു (34, 35)

  • 14

    • ശരീരം മുഴുവൻ നീരുവെച്ച മനുഷ്യനെ ശബത്തിൽ സുഖപ്പെടുത്തുന്നു (1-6)

    • താഴ്‌മയുള്ള അതിഥിയായിരിക്കുക (7-11)

    • തിരിച്ചുതരാൻ ഒന്നുമില്ലാത്തവരെ ക്ഷണിക്കുക (12-14)

    • ക്ഷണിക്കപ്പെട്ടെങ്കിലും ഒഴികഴിവുകൾ പറഞ്ഞവരുടെ ദൃഷ്ടാന്തം (15-24)

    • ശിഷ്യനാകാൻ ത്യജിക്കേണ്ടത്‌ (25-33)

    • ഉപ്പിന്‌ ഉപ്പുരസം നഷ്ടമായാൽ (34, 35)

  • 15

    • കാണാതെപോയ ആടിന്റെ ദൃഷ്ടാന്തം (1-7)

    • കാണാതെപോയ നാണയത്തിന്റെ ദൃഷ്ടാന്തം (8-10)

    • കാണാതെപോയ മകന്റെ ദൃഷ്ടാന്തം (11-32)

  • 16

    • നീതികെട്ട കാര്യസ്ഥന്റെ ദൃഷ്ടാന്തം (1-13)

      • ‘ചെറിയ കാര്യത്തിൽ വിശ്വസ്‌തനായവൻ വലിയ കാര്യത്തിലും വിശ്വസ്‌തൻ’ (10)

    • നിയമവും ദൈവരാജ്യവും (14-18)

    • ധനികനായ മനുഷ്യന്റെയും ലാസറിന്റെയും ദൃഷ്ടാന്തം (19-31)

  • 17

    • വീഴിക്കുന്ന തടസ്സങ്ങൾ, ക്ഷമ, വിശ്വാസം (1-6)

    • ഒന്നിനും കൊള്ളാത്ത അടിമകൾ (7-10)

    • പത്തു കുഷ്‌ഠരോഗികളെ സുഖപ്പെടുത്തുന്നു (11-19)

    • ദൈവരാജ്യത്തിന്റെ വരവ്‌ (20-37)

      • ദൈവരാജ്യം “നിങ്ങളുടെ ഇടയിൽത്തന്നെ” (21)

      • “ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളുക” (32)

  • 18

    • മടുത്തുപോകാതെ അപേക്ഷിച്ച വിധവയുടെ ദൃഷ്ടാന്തം (1-8)

    • പരീശനും നികുതിപിരിവുകാരനും (9-14)

    • യേശുവും കുട്ടികളും (15-17)

    • ധനികനായ പ്രമാണിയുടെ ചോദ്യം (18-30)

    • യേശുവിന്റെ മരണം വീണ്ടും മുൻകൂട്ടിപ്പറയുന്നു (31-34)

    • അന്ധനായ യാചകനു കാഴ്‌ച തിരിച്ചുകിട്ടുന്നു (35-43)

  • 19

    • യേശു സക്കായിയെ സന്ദർശിക്കുന്നു (1-10)

    • പത്തു മിനയുടെ ദൃഷ്ടാന്തം (11-27)

    • യേശുവിന്റെ ഗംഭീരമായ നഗരപ്രവേശം (28-40)

    • യരുശലേമിനെ ഓർത്ത്‌ യേശു വിലപിക്കുന്നു (41-44)

    • യേശു ദേവാലയം ശുദ്ധീകരിക്കുന്നു (45-48)

  • 20

    • യേശുവിന്റെ അധികാരം ചോദ്യം ചെയ്യുന്നു (1-8)

    • ക്രൂരരായ കൃഷിക്കാരുടെ ദൃഷ്ടാന്തം (9-19)

    • ദൈവവും സീസറും (20-26)

    • പുനരുത്ഥാനത്തെക്കുറിച്ചുള്ള ചോദ്യം (27-40)

    • ക്രിസ്‌തു ദാവീദിന്റെ മകനോ? (41-44)

    • ശാസ്‌ത്രിമാരെക്കുറിച്ചുള്ള മുന്നറിയിപ്പ്‌ (45-47)

  • 21

    • ദരിദ്രയായ വിധവയുടെ രണ്ടു തുട്ടുകൾ (1-4)

    • സംഭവിക്കാൻപോകുന്നതിന്റെ അടയാളം (5-36)

      • യുദ്ധം, വലിയ ഭൂകമ്പങ്ങൾ, മാരകമായ പകർച്ചവ്യാധികൾ, ക്ഷാമം (10, 11)

      • യരുശലേമിനു ചുറ്റും സൈന്യങ്ങൾ (20)

      • ജനതകൾക്കായി നിശ്ചയിച്ചിട്ടുള്ള കാലം (24)

      • മനുഷ്യപുത്രന്റെ വരവ്‌ (27)

      • അത്തിയുടെ ദൃഷ്ടാന്തം (29-33)

      • ഉണർന്നിരിക്കുക (34-36)

    • യേശു ദേവാലയത്തിൽ പഠിപ്പിക്കുന്നു (37, 38)

  • 22

    • യേശുവിനെ കൊല്ലാൻ പുരോഹിതന്മാർ ഗൂഢാലോചന നടത്തുന്നു (1-6)

    • അവസാനത്തെ പെസഹയ്‌ക്കുള്ള ഒരുക്കങ്ങൾ (7-13)

    • കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തുന്നു (14-20)

    • ‘എന്നെ ഒറ്റിക്കൊടുക്കുന്നവൻ എന്റെ അടുത്ത്‌ ഈ മേശയിൽത്തന്നെയുണ്ട്‌’ (21-23)

    • ആരാണു വലിയവൻ എന്നതിനെപ്പറ്റി ചൂടുപിടിച്ച തർക്കം (24-27)

    • ദൈവരാജ്യത്തിനായുള്ള യേശുവിന്റെ ഉടമ്പടി (28-30)

    • പത്രോസ്‌ തള്ളിപ്പറയുമെന്നു മുൻകൂട്ടിപ്പറയുന്നു (31-34)

    • ശുശ്രൂഷയ്‌ക്കായി ഒരുങ്ങേണ്ടതിന്റെ ആവശ്യം; രണ്ടു വാൾ (35-38)

    • യേശു ഒലിവുമലയിൽവെച്ച്‌ പ്രാർഥിക്കുന്നു (39-46)

    • യേശുവിനെ അറസ്റ്റു ചെയ്യുന്നു (47-53)

    • പത്രോസ്‌ യേശുവിനെ തള്ളിപ്പറയുന്നു (54-62)

    • യേശുവിനെ പരിഹസിക്കുന്നു (63-65)

    • സൻഹെദ്രിനു മുമ്പാകെ വിചാരണ (66-71)

  • 23

    • യേശു പീലാത്തൊസിന്റെയും ഹെരോദിന്റെയും മുന്നിൽ (1-25)

    • യേശുവിനെയും രണ്ടു കുറ്റവാളികളെയും സ്‌തംഭത്തിൽ തൂക്കുന്നു (26-43)

      • “നീ എന്റെകൂടെ പറുദീസയിലുണ്ടായിരിക്കും” (43)

    • യേശുവിന്റെ മരണം (44-49)

    • യേശുവിന്റെ ശവസംസ്‌കാരം (50-56)

  • 24

    • യേശുവിന്റെ പുനരുത്ഥാനം (1-12)

    • എമ്മാവൂസിലേക്കു പോകുന്ന വഴിയിൽ (13-35)

    • യേശു ശിഷ്യന്മാർക്കു പ്രത്യക്ഷനാകുന്നു (36-49)

    • യേശു സ്വർഗത്തിലേക്കു പോകുന്നു (50-53)

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക