3 പക്ഷേ, അവിടെയായിരിക്കെ ദാഹിച്ചുവലഞ്ഞ ജനം മോശയ്ക്കെതിരെ പിറുപിറുത്തുകൊണ്ടിരുന്നു.+ അവർ പറഞ്ഞു: “എന്തിനാണു ഞങ്ങളെ ഈജിപ്തിൽനിന്ന് ഇങ്ങോട്ടു കൊണ്ടുവന്നത്? ഞങ്ങളും ഞങ്ങളുടെ മക്കളും മൃഗങ്ങളും ദാഹിച്ച് ചാകട്ടെ എന്നു കരുതിയാണോ?”