14 “‘നിങ്ങൾക്കിടയിൽ ഒരു വിദേശി താമസിക്കുന്നുണ്ടെങ്കിൽ അയാളും യഹോവയ്ക്കു പെസഹാബലി ഒരുക്കണം.+ പെസഹയുടെ എല്ലാ നിയമങ്ങളും പതിവ് നടപടിക്രമങ്ങളും അനുസരിച്ച് അയാൾ അതു ചെയ്യണം.+ സ്വദേശിയായാലും വിദേശിയായാലും നിങ്ങൾക്ക് എല്ലാവർക്കും ഒരേ നിയമമായിരിക്കണം.’”+