22 “അങ്ങയുടെ ദേശത്തുകൂടെ കടന്നുപോകാൻ ഞങ്ങളെ അനുവദിച്ചാലും. ഏതെങ്കിലും വയലിലേക്കോ മുന്തിരിത്തോട്ടത്തിലേക്കോ ഞങ്ങൾ കടക്കില്ല; ഒരു കിണറ്റിൽനിന്നും കുടിക്കുകയുമില്ല. അങ്ങയുടെ ദേശത്തിന്റെ അതിർത്തി കടക്കുന്നതുവരെ രാജപാതയിലൂടെത്തന്നെ ഞങ്ങൾ പൊയ്ക്കൊള്ളാം.”+