6 അപ്പോൾ, ദാവീദ് അബീശായിയോടു+ പറഞ്ഞു: “അബ്ശാലോം ചെയ്‌തതിനെക്കാളേറെ+ ദ്രോഹം ബിക്രിയുടെ മകനായ ശേബ+ നമ്മളോടു ചെയ്തേക്കാം. നിന്റെ യജമാനന്റെ ഭൃത്യന്മാരെയും കൂട്ടി ശേബയെ പിന്തുടരൂ. അല്ലെങ്കിൽ അയാൾ, കോട്ടമതിലുള്ള ഏതെങ്കിലും നഗരത്തിൽ കടന്ന് നമ്മുടെ കൈയിൽനിന്ന് രക്ഷപ്പെട്ടെന്നു വരാം.”