11 അപ്പോൾ ദൈവം ശലോമോനോടു പറഞ്ഞു: “നീ ധനമോ സമ്പത്തോ കീർത്തിയോ ശത്രുസംഹാരമോ ദീർഘായുസ്സോ ആവശ്യപ്പെടാതെ, ഞാൻ നിന്നെ രാജാവാക്കിവെച്ച എന്റെ ഈ ജനത്തിനു ന്യായം പാലിച്ചുകൊടുക്കാനുള്ള ജ്ഞാനത്തിനും അറിവിനും വേണ്ടി അപേക്ഷിച്ചല്ലോ.+ അതുകൊണ്ട് നിന്റെ ഹൃദയാഭിലാഷത്തിനു ചേർച്ചയിൽ