47 സെരുബ്ബാബേലിന്റെ+ കാലത്തും നെഹമ്യയുടെ കാലത്തും ഇസ്രായേല്യരെല്ലാം ഗായകർക്കും കവാടത്തിന്റെ കാവൽക്കാർക്കും+ ഓരോ ദിവസത്തെയും ആവശ്യമനുസരിച്ച് ഒരു വിഹിതം കൊടുത്തുപോന്നു.+ ലേവ്യർക്കും അവർ ഒരു ഓഹരി കൊടുത്തു.+ ലേവ്യരോ അഹരോന്റെ വംശജർക്കുവേണ്ടി ഓഹരി നീക്കിവെച്ചു.