അടിക്കുറിപ്പ്
a ജെ. എഫ്. സ്റ്റെനിങ് പരിഭാഷപ്പെടുത്തിയ, ജോനഥൻ ബെൻ ഉസ്സീയേലിന്റെ (പൊ.യു. ഒന്നാം നൂറ്റാണ്ട്) റ്റാർഗത്തിൽ യെശയ്യാവു 52:13 ഇങ്ങനെ വായിക്കുന്നു: “നോക്കൂ, എന്റെ ദാസൻ, അഭിഷിക്തൻ (അഥവാ, മിശിഹാ) അഭിവൃദ്ധി പ്രാപിക്കും.” സമാനമായി, ബാബിലോണിയൻ തൽമൂദ് (ഏകദേശം പൊ.യു. മൂന്നാം നൂറ്റാണ്ട്) ഇങ്ങനെ പറയുന്നു: “മിശിഹാ—അവന്റെ പേരെന്താണ്? . . . ‘അവൻ നമ്മുടെ രോഗങ്ങളെ തീർച്ചയായും വഹിച്ചിരിക്കുന്നു’ എന്നു പറഞ്ഞിരിക്കുന്നതിനാൽ, റബ്ബിയുടെ ഗൃഹത്തിൽ [പെട്ടവർ, അവനെ രോഗിയായവൻ എന്നു വിളിക്കുന്നു].”—സൻഹെദ്രിം 98ബി; യെശയ്യാവു 53:4.