അടിക്കുറിപ്പ്
a കടം മൂലം തങ്ങളെത്തന്നെ അടിമത്തത്തിലേക്കു വിൽക്കേണ്ടിവന്ന—ഫലത്തിൽ കൂലിക്കെടുക്കപ്പെടുന്ന തൊഴിലാളികൾ ആയിത്തീർന്ന—തന്റെ ജനത്തിൽ പെട്ടവരുടെ കടം വീട്ടാൻ യഹോവ കരുതൽ ചെയ്തു. (ലേവ്യപുസ്തകം 25:39-43) അടിമകളോട് ദയാപുരസ്സരം ഇടപെടാൻ ന്യായപ്രമാണം വ്യവസ്ഥ ചെയ്തു. മൃഗീയ പെരുമാറ്റത്തിനു വിധേയരാകുന്നവരെ സ്വതന്ത്രരാക്കണമായിരുന്നു.—പുറപ്പാടു 21:2, 3, 26, 27; ആവർത്തനപുസ്തകം 15:12-15.