വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 1
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

ന്യായാധിപന്മാർ ഉള്ളടക്കം

      • യഹൂദയും ശിമെയോനും കീഴടക്കിയ പ്രദേശങ്ങൾ (1-20)

      • യബൂസ്യർ യരുശലേമിൽത്തന്നെ താമസിക്കുന്നു (21)

      • യോസേഫ്‌ ബഥേൽ കൈവശമാക്കുന്നു (22-26)

      • കനാന്യരെ മുഴുവൻ നീക്കിക്കളയുന്നില്ല (27-36)

ന്യായാധിപന്മാർ 1:1

ഒത്തുവാക്യങ്ങള്‍

  • +യോശ 24:29
  • +സംഖ 27:18, 21; ന്യായ 20:18

ന്യായാധിപന്മാർ 1:2

ഒത്തുവാക്യങ്ങള്‍

  • +ഉൽ 49:8; ആവ 33:7; 1ദിന 5:2

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2005, പേ. 24

ന്യായാധിപന്മാർ 1:3

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “എന്റെ നറുക്കിൽ.”

ഒത്തുവാക്യങ്ങള്‍

  • +യോശ 15:1; 19:1, 9

ന്യായാധിപന്മാർ 1:4

ഒത്തുവാക്യങ്ങള്‍

  • +ആവ 9:3

ന്യായാധിപന്മാർ 1:5

ഒത്തുവാക്യങ്ങള്‍

  • +ഉൽ 10:6; ആവ 20:17
  • +ഉൽ 15:18-21; പുറ 3:8; ന്യായ 3:5; 1രാജ 9:20, 21

ന്യായാധിപന്മാർ 1:6

സൂചികകൾ

  • ഗവേഷണസഹായി

    വീക്ഷാഗോപുരം,

    1/15/2005, പേ. 24

ന്യായാധിപന്മാർ 1:7

ഒത്തുവാക്യങ്ങള്‍

  • +യോശ 15:8, 12

ന്യായാധിപന്മാർ 1:8

ഒത്തുവാക്യങ്ങള്‍

  • +യോശ 15:63; ന്യായ 1:21

ന്യായാധിപന്മാർ 1:9

ഒത്തുവാക്യങ്ങള്‍

  • +യോശ 11:16; 15:20, 33

ന്യായാധിപന്മാർ 1:10

ഒത്തുവാക്യങ്ങള്‍

  • +യോശ 11:21; 15:13, 14

സൂചികകൾ

  • ഗവേഷണസഹായി

    പഠനസഹായി—പരാമർശങ്ങൾ, 9/2021, പേ. 9

ന്യായാധിപന്മാർ 1:11

ഒത്തുവാക്യങ്ങള്‍

  • +യോശ 15:15
  • +യോശ 10:38

ന്യായാധിപന്മാർ 1:12

ഒത്തുവാക്യങ്ങള്‍

  • +സംഖ 13:3, 6; 14:24; ആവ 1:35, 36; യോശ 14:13
  • +യോശ 15:16-19

ന്യായാധിപന്മാർ 1:13

ഒത്തുവാക്യങ്ങള്‍

  • +ന്യായ 3:9; 1ദിന 4:13

ന്യായാധിപന്മാർ 1:14

അടിക്കുറിപ്പുകള്‍

  • *

    മറ്റൊരു സാധ്യത “കഴുതപ്പുറത്ത്‌ ഇരുന്ന്‌ കൈ കൊട്ടിയപ്പോൾ.”

ന്യായാധിപന്മാർ 1:15

അടിക്കുറിപ്പുകള്‍

  • *

    അഥവാ “നെഗെബിലുള്ള.”

  • *

    അർഥം: “വെള്ളമുള്ള പാത്രങ്ങൾ.”

ന്യായാധിപന്മാർ 1:16

അടിക്കുറിപ്പുകള്‍

  • *

    പദാവലിയിൽ “വിജനഭൂമി” കാണുക.

ഒത്തുവാക്യങ്ങള്‍

  • +പുറ 3:1; 4:18; 18:1; സംഖ 10:29
  • +സംഖ 24:21; ന്യായ 4:11
  • +ആവ 34:3; ന്യായ 3:13
  • +സംഖ 21:1
  • +സംഖ 10:29-32

ന്യായാധിപന്മാർ 1:17

അടിക്കുറിപ്പുകള്‍

  • *

    അർഥം: “നാശത്തിനു സമർപ്പിക്കൽ.”

ഒത്തുവാക്യങ്ങള്‍

  • +ലേവ 27:29; ആവ 20:16
  • +യോശ 19:1, 4

ന്യായാധിപന്മാർ 1:18

ഒത്തുവാക്യങ്ങള്‍

  • +ഉൽ 10:19; യോശ 11:22
  • +ന്യായ 14:19
  • +യോശ 13:1-3; 15:20, 45

ന്യായാധിപന്മാർ 1:19

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഇരുമ്പുകൊണ്ടുള്ള.”

ഒത്തുവാക്യങ്ങള്‍

  • +ആവ 20:1; യോശ 17:16

ന്യായാധിപന്മാർ 1:20

ഒത്തുവാക്യങ്ങള്‍

  • +സംഖ 14:24; യോശ 14:9
  • +സംഖ 13:22

ന്യായാധിപന്മാർ 1:21

ഒത്തുവാക്യങ്ങള്‍

  • +യോശ 15:63; 2ശമു 5:6

ന്യായാധിപന്മാർ 1:22

ഒത്തുവാക്യങ്ങള്‍

  • +യോശ 14:4
  • +ഉൽ 49:22, 24; യോശ 16:1; സങ്ക 44:3

ന്യായാധിപന്മാർ 1:23

ഒത്തുവാക്യങ്ങള്‍

  • +ഉൽ 35:6

ന്യായാധിപന്മാർ 1:24

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “അചഞ്ചലസ്‌നേഹം.”

ന്യായാധിപന്മാർ 1:25

ഒത്തുവാക്യങ്ങള്‍

  • +യോശ 6:25; 1ശമു 15:6

ന്യായാധിപന്മാർ 1:27

അടിക്കുറിപ്പുകള്‍

  • *

    അഥവാ “ചുറ്റുമുള്ള പട്ടണങ്ങളും.”

ഒത്തുവാക്യങ്ങള്‍

  • +യോശ 21:8, 25; ന്യായ 5:19
  • +യോശ 17:11, 12

ന്യായാധിപന്മാർ 1:28

ഒത്തുവാക്യങ്ങള്‍

  • +ഉൽ 9:25; 1രാജ 9:20, 21
  • +സംഖ 33:55; ആവ 7:2; 20:16; യോശ 17:13

ന്യായാധിപന്മാർ 1:29

ഒത്തുവാക്യങ്ങള്‍

  • +യോശ 16:10; 1രാജ 9:16

ന്യായാധിപന്മാർ 1:30

ഒത്തുവാക്യങ്ങള്‍

  • +യോശ 19:15, 16
  • +ആവ 20:17; ന്യായ 2:2

ന്യായാധിപന്മാർ 1:31

ഒത്തുവാക്യങ്ങള്‍

  • +യോശ 11:8; 19:28, 31
  • +യോശ 19:29, 31
  • +യോശ 19:30, 31
  • +യോശ 21:8, 31

ന്യായാധിപന്മാർ 1:33

ഒത്തുവാക്യങ്ങള്‍

  • +യോശ 19:38, 39
  • +ആവ 7:2

ന്യായാധിപന്മാർ 1:34

ഒത്തുവാക്യങ്ങള്‍

  • +യോശ 19:47; ന്യായ 18:1

ന്യായാധിപന്മാർ 1:35

അടിക്കുറിപ്പുകള്‍

  • *

    അക്ഷ. “ഭവനത്തിന്റെ കൈ ഭാരമുള്ളതായപ്പോൾ.”

ഒത്തുവാക്യങ്ങള്‍

  • +യോശ 10:12
  • +യോശ 19:42, 48

ന്യായാധിപന്മാർ 1:36

ഒത്തുവാക്യങ്ങള്‍

  • +സംഖ 34:2, 4; യോശ 15:3, 12

മറ്റ് ഭാഷാന്തരങ്ങള്‍

മറ്റ് ഭാഷാന്തരങ്ങളിൽ വാക്യം കാണുന്നതിന് വാക്യത്തിന്റെ നമ്പറിൽ ക്ലിക്കുചെയ്യുക.

മറ്റുള്ളവ

ന്യായാ. 1:1യോശ 24:29
ന്യായാ. 1:1സംഖ 27:18, 21; ന്യായ 20:18
ന്യായാ. 1:2ഉൽ 49:8; ആവ 33:7; 1ദിന 5:2
ന്യായാ. 1:3യോശ 15:1; 19:1, 9
ന്യായാ. 1:4ആവ 9:3
ന്യായാ. 1:5ഉൽ 10:6; ആവ 20:17
ന്യായാ. 1:5ഉൽ 15:18-21; പുറ 3:8; ന്യായ 3:5; 1രാജ 9:20, 21
ന്യായാ. 1:7യോശ 15:8, 12
ന്യായാ. 1:8യോശ 15:63; ന്യായ 1:21
ന്യായാ. 1:9യോശ 11:16; 15:20, 33
ന്യായാ. 1:10യോശ 11:21; 15:13, 14
ന്യായാ. 1:11യോശ 15:15
ന്യായാ. 1:11യോശ 10:38
ന്യായാ. 1:12സംഖ 13:3, 6; 14:24; ആവ 1:35, 36; യോശ 14:13
ന്യായാ. 1:12യോശ 15:16-19
ന്യായാ. 1:13ന്യായ 3:9; 1ദിന 4:13
ന്യായാ. 1:16പുറ 3:1; 4:18; 18:1; സംഖ 10:29
ന്യായാ. 1:16സംഖ 24:21; ന്യായ 4:11
ന്യായാ. 1:16ആവ 34:3; ന്യായ 3:13
ന്യായാ. 1:16സംഖ 21:1
ന്യായാ. 1:16സംഖ 10:29-32
ന്യായാ. 1:17ലേവ 27:29; ആവ 20:16
ന്യായാ. 1:17യോശ 19:1, 4
ന്യായാ. 1:18ഉൽ 10:19; യോശ 11:22
ന്യായാ. 1:18ന്യായ 14:19
ന്യായാ. 1:18യോശ 13:1-3; 15:20, 45
ന്യായാ. 1:19ആവ 20:1; യോശ 17:16
ന്യായാ. 1:20സംഖ 14:24; യോശ 14:9
ന്യായാ. 1:20സംഖ 13:22
ന്യായാ. 1:21യോശ 15:63; 2ശമു 5:6
ന്യായാ. 1:22യോശ 14:4
ന്യായാ. 1:22ഉൽ 49:22, 24; യോശ 16:1; സങ്ക 44:3
ന്യായാ. 1:23ഉൽ 35:6
ന്യായാ. 1:25യോശ 6:25; 1ശമു 15:6
ന്യായാ. 1:27യോശ 21:8, 25; ന്യായ 5:19
ന്യായാ. 1:27യോശ 17:11, 12
ന്യായാ. 1:28ഉൽ 9:25; 1രാജ 9:20, 21
ന്യായാ. 1:28സംഖ 33:55; ആവ 7:2; 20:16; യോശ 17:13
ന്യായാ. 1:29യോശ 16:10; 1രാജ 9:16
ന്യായാ. 1:30യോശ 19:15, 16
ന്യായാ. 1:30ആവ 20:17; ന്യായ 2:2
ന്യായാ. 1:31യോശ 11:8; 19:28, 31
ന്യായാ. 1:31യോശ 19:29, 31
ന്യായാ. 1:31യോശ 19:30, 31
ന്യായാ. 1:31യോശ 21:8, 31
ന്യായാ. 1:33യോശ 19:38, 39
ന്യായാ. 1:33ആവ 7:2
ന്യായാ. 1:34യോശ 19:47; ന്യായ 18:1
ന്യായാ. 1:35യോശ 10:12
ന്യായാ. 1:35യോശ 19:42, 48
ന്യായാ. 1:36സംഖ 34:2, 4; യോശ 15:3, 12
  • വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
  • പുതിയ ലോക ഭാഷാന്തരം (nwt)-ൽ വായിക്കുക
  • 1
  • 2
  • 3
  • 4
  • 5
  • 6
  • 7
  • 8
  • 9
  • 10
  • 11
  • 12
  • 13
  • 14
  • 15
  • 16
  • 17
  • 18
  • 19
  • 20
  • 21
  • 22
  • 23
  • 24
  • 25
  • 26
  • 27
  • 28
  • 29
  • 30
  • 31
  • 32
  • 33
  • 34
  • 35
  • 36
വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം (പഠനപ്പതിപ്പ്‌)
ന്യായാധിപന്മാർ 1:1-36

ന്യായാധിപന്മാർ

1 യോശുവയുടെ മരണശേഷം+ ഇസ്രായേല്യർ യഹോവയോട്‌, “കനാന്യരോടു യുദ്ധം ചെയ്യാൻ ഞങ്ങളിൽ ആരാണ്‌ ആദ്യം പോകേണ്ടത്‌” എന്നു ചോദിച്ചു.+ 2 യഹോവ പറഞ്ഞു: “യഹൂദ പോകട്ടെ.+ ഇതാ, ഞാൻ ദേശം അവന്റെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു.” 3 അപ്പോൾ യഹൂദ സഹോദരനായ ശിമെയോനോടു പറഞ്ഞു: “എനിക്കു നിയമിച്ചുകിട്ടിയ പ്രദേശത്ത്‌*+ കനാന്യരോടു യുദ്ധം ചെയ്യാൻ എന്റെകൂടെ വരുക. എങ്കിൽ നിനക്കു നിയമിച്ചുകിട്ടിയ പ്രദേശത്തേക്കു നിന്റെകൂടെ ഞാനും വരാം.” അങ്ങനെ ശിമെയോൻ യഹൂദയുടെകൂടെ പോയി.

4 യഹൂദ യുദ്ധത്തിനു ചെന്നപ്പോൾ യഹോവ കനാന്യരെയും പെരിസ്യരെയും അവരുടെ കൈയിൽ ഏൽപ്പിച്ചു.+ 10,000 പേരെ അവർ ബേസെക്കിൽവെച്ച്‌ പരാജയപ്പെടുത്തി. 5 കനാന്യരെയും+ പെരിസ്യരെയും+ തോൽപ്പിക്കുന്നതിനിടെ അവർ ബേസെക്കിൽവെച്ച്‌ അദോനീ-ബേസെക്കിനെ കണ്ട്‌ അയാളോടും പൊരുതി. 6 അദോനീ-ബേസെക്ക്‌ ഓടിപ്പോയപ്പോൾ അവർ പിന്തുടർന്ന്‌ പിടിച്ച്‌ അയാളുടെ കൈയിലെയും കാലിലെയും പെരുവിരലുകൾ മുറിച്ചുകളഞ്ഞു. 7 അപ്പോൾ അദോനീ-ബേസെക്ക്‌ പറഞ്ഞു: “കൈയിലെയും കാലിലെയും പെരുവിരലുകൾ മുറിച്ചുകളഞ്ഞ 70 രാജാക്കന്മാർ എന്റെ മേശയ്‌ക്കടിയിൽനിന്ന്‌ ആഹാരം പെറുക്കിത്തിന്നുന്നുണ്ട്‌. ഇപ്പോൾ ഇതാ, ഞാൻ ചെയ്‌തതുപോലെതന്നെ ദൈവം എന്നോടും ചെയ്‌തിരിക്കുന്നു.” പിന്നെ അവർ അയാളെ യരുശലേമിലേക്കു+ കൊണ്ടുപോയി. അവിടെവെച്ച്‌ അദോനീ-ബേസെക്ക്‌ മരിച്ചു.

8 പിന്നീട്‌ യഹൂദാപുരുഷന്മാർ യരുശലേമിന്‌ എതിരെ യുദ്ധം ചെയ്‌ത്‌+ അതു പിടിച്ചടക്കി. അവർ അവിടെയുള്ളവരെ വാളുകൊണ്ട്‌ വെട്ടിക്കൊന്ന്‌ ആ നഗരത്തിനു തീയിട്ടു. 9 തുടർന്ന്‌ യഹൂദാപുരുഷന്മാർ മലനാട്ടിലും നെഗെബിലും ഷെഫേലയിലും+ താമസിക്കുന്ന കനാന്യരോടു യുദ്ധം ചെയ്യാൻ പോയി. 10 പിന്നെ യഹൂദ ഹെബ്രോനിൽ താമസിക്കുന്ന കനാന്യർക്കെതിരെ ചെന്ന്‌ ശേശായി, അഹീമാൻ, തൽമായി എന്നിവരെ സംഹരിച്ചു.+ (മുമ്പ്‌ ഹെബ്രോന്റെ പേര്‌ കിര്യത്ത്‌-അർബ എന്നായിരുന്നു.)

11 അവർ അവിടെനിന്ന്‌ ദബീരിലെ (ദബീരിന്റെ പേര്‌ മുമ്പ്‌ കിര്യത്ത്‌-സേഫെർ എന്നായിരുന്നു.)+ ആളുകളുടെ നേരെ ചെന്നു.+ 12 അപ്പോൾ കാലേബ്‌+ പറഞ്ഞു: “കിര്യത്ത്‌-സേഫെർ ആക്രമിച്ച്‌ അതു പിടിച്ചടക്കുന്നയാൾക്കു ഞാൻ എന്റെ മകൾ അക്‌സയെ ഭാര്യയായി കൊടുക്കും.”+ 13 കാലേബിന്റെ അനിയനായ കെനസിന്റെ മകൻ ഒത്‌നീയേൽ+ അതു പിടിച്ചടക്കി. കാലേബ്‌ മകളായ അക്‌സയെ ഒത്‌നീയേലിനു ഭാര്യയായി കൊടുത്തു. 14 ഭർത്തൃഗൃഹത്തിലേക്കു പോകുമ്പോൾ, തന്റെ അപ്പനോട്‌ ഒരു സ്ഥലം ചോദിച്ചുവാങ്ങാൻ അക്‌സ ഭർത്താവിനെ നിർബന്ധിച്ചു. അക്‌സ കഴുതപ്പുറത്തുനിന്ന്‌ ഇറങ്ങിയപ്പോൾ* കാലേബ്‌ അക്‌സയോട്‌, “നിനക്ക്‌ എന്താണു വേണ്ടത്‌” എന്നു ചോദിച്ചു. 15 അക്‌സ കാലേബിനോടു പറഞ്ഞു: “എനിക്ക്‌ ഒരു അനുഗ്രഹം തരണേ. തെക്കുള്ള* ഒരു തുണ്ടു നിലമാണല്ലോ അപ്പൻ എനിക്കു തന്നത്‌. ഗുല്ലോത്ത്‌-മയിമുംകൂടെ* എനിക്കു തരുമോ?” അങ്ങനെ കാലേബ്‌ മകൾക്കു മേലേ-ഗുല്ലോത്തും താഴേ-ഗുല്ലോത്തും കൊടുത്തു.

16 മോശയുടെ അമ്മായിയപ്പനായ+ കേന്യന്റെ+ വംശജർ ഈന്തപ്പനകളുടെ നഗരത്തിൽനിന്ന്‌+ യഹൂദാജനത്തോടൊപ്പം അരാദിനു+ തെക്കുള്ള യഹൂദാവിജനഭൂമിയിലേക്കു* വന്നു. അവർ അവിടെ വന്ന്‌ ജനത്തോടൊപ്പം താമസമുറപ്പിച്ചു.+ 17 എന്നാൽ യഹൂദ സഹോദരനായ ശിമെയോനോടൊപ്പം ചെന്ന്‌ സെഫാത്തിൽ താമസിക്കുന്ന കനാന്യരെ ആക്രമിച്ച്‌ ആ നഗരം പൂർണമായി നശിപ്പിച്ചു.+ അതുകൊണ്ട്‌ അവർ അതിനു ഹോർമ*+ എന്നു പേരിട്ടു. 18 പിന്നെ യഹൂദ ചെന്ന്‌ ഗസ്സയും+ അതിന്റെ പ്രദേശവും അസ്‌കലോനും+ അതിന്റെ പ്രദേശവും എക്രോനും+ അതിന്റെ പ്രദേശവും പിടിച്ചടക്കി. 19 യഹോവ കൂടെയുണ്ടായിരുന്നതിനാൽ യഹൂദ ആ മലനാടു കൈവശമാക്കി. എന്നാൽ സമതലത്ത്‌ താമസിക്കുന്നവരെ നീക്കിക്കളയാൻ അവർക്കു കഴിഞ്ഞില്ല. കാരണം അവിടെയുള്ളവർക്ക്‌ ഇരുമ്പരിവാൾ ഘടിപ്പിച്ച* യുദ്ധരഥങ്ങളുണ്ടായിരുന്നു.+ 20 മോശ വാഗ്‌ദാനം ചെയ്‌തിരുന്നതുപോലെ ഹെബ്രോൻ അവർ കാലേബിനു കൊടുത്തു.+ കാലേബ്‌ അനാക്കിന്റെ മൂന്ന്‌ ആൺമക്കളെ+ അവിടെനിന്ന്‌ ഓടിച്ചുകളഞ്ഞു.

21 എന്നാൽ ബന്യാമീന്യർ യരുശലേമിൽ താമസിച്ചിരുന്ന യബൂസ്യരെ നീക്കിക്കളഞ്ഞില്ല. അതുകൊണ്ട്‌ യബൂസ്യർ ഇന്നും ബന്യാമീന്യരോടൊപ്പം യരുശലേമിൽ താമസിക്കുന്നു.+

22 അതേസമയം യോസേഫിന്റെ ഭവനം+ ബഥേലിനു നേരെ ചെന്നു; യഹോവ അവരോടൊപ്പമുണ്ടായിരുന്നു.+ 23 യോസേഫിന്റെ ഭവനം ബഥേൽ ഒറ്റുനോക്കുമ്പോൾ (മുമ്പ്‌ ആ നഗരത്തിന്റെ പേര്‌ ലുസ്‌+ എന്നായിരുന്നു.) 24 ഒരാൾ നഗരത്തിൽനിന്ന്‌ വരുന്നതു ചാരന്മാർ കണ്ടു. അവർ അയാളോട്‌, “നഗരത്തിന്‌ അകത്തേക്കുള്ള വഴി കാണിച്ചുതരാമോ? ഞങ്ങൾ നിന്നോടു ദയ* കാണിക്കാം” എന്നു പറഞ്ഞു. 25 അങ്ങനെ അയാൾ അവർക്കു നഗരത്തിന്‌ അകത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു. അവർ ആ നഗരം വാളിന്‌ ഇരയാക്കി; എന്നാൽ ആ മനുഷ്യനെയും കുടുംബത്തെയും അവർ വെറുതേ വിട്ടു.+ 26 അയാൾ ഹിത്യരുടെ ദേശത്ത്‌ ചെന്ന്‌ ഒരു നഗരം പണിത്‌ അതിനു ലുസ്‌ എന്നു പേരിട്ടു. അതുതന്നെയാണ്‌ ഇന്നും അതിന്റെ പേര്‌.

27 എങ്കിലും മനശ്ശെ ബേത്ത്‌-ശെയാനും അതിന്റെ ആശ്രിതപട്ടണങ്ങളും* താനാക്കും+ അതിന്റെ ആശ്രിതപട്ടണങ്ങളും കൈവശപ്പെടുത്തിയില്ല. അതുപോലെ, ദോരിലെ ആളുകളെയും അതിന്റെ ആശ്രിതപട്ടണങ്ങളെയും യിബ്ലെയാമിലെ ആളുകളെയും അതിന്റെ ആശ്രിതപട്ടണങ്ങളെയും മെഗിദ്ദോയിലെ ആളുകളെയും അതിന്റെ ആശ്രിതപട്ടണങ്ങളെയും അവർ പിടിച്ചടക്കിയില്ല.+ കനാന്യർ ആ ദേശത്തുതന്നെ താമസിച്ചു. 28 എന്നാൽ ഇസ്രായേല്യർ ശക്തരായിത്തീർന്നപ്പോൾ അവർ കനാന്യരെക്കൊണ്ട്‌ അടിമപ്പണി ചെയ്യിച്ചു.+ പക്ഷേ അവർ അവരെ പൂർണമായി നീക്കിക്കളഞ്ഞില്ല.+

29 എഫ്രയീമും ഗേസെരിൽ താമസിച്ചിരുന്ന കനാന്യരെ നീക്കിക്കളഞ്ഞില്ല. കനാന്യർ ഗേസെരിൽ+ അവർക്കിടയിൽത്തന്നെ താമസിച്ചു.

30 സെബുലൂൻ കിത്രോനിലെയും നഹലോലിലെയും+ ആളുകളെ നീക്കിക്കളഞ്ഞില്ല; കനാന്യർ അവർക്കിടയിൽത്തന്നെ താമസിച്ചു. അവർ കനാന്യരെക്കൊണ്ട്‌ അടിമപ്പണി ചെയ്യിച്ചു.+

31 ആശേർ അക്കൊ, സീദോൻ,+ അഹ്ലാബ്‌, അക്കസീബ്‌,+ ഹെൽബ, അഫീക്ക്‌,+ രഹോബ്‌+ എന്നിവയിലെ ആളുകളെ നീക്കിക്കളഞ്ഞില്ല. 32 അവരെ നീക്കിക്കളയാതിരുന്നതിനാൽ ആശേര്യർ അവിടെയുണ്ടായിരുന്ന കനാന്യർക്കിടയിൽത്തന്നെ താമസിച്ചു.

33 നഫ്‌താലി ബേത്ത്‌-ശേമെശിലെയും ബേത്ത്‌-അനാത്തിലെയും+ ആളുകളെ നീക്കിക്കളഞ്ഞില്ല. അവർ തദ്ദേശവാസികളായ കനാന്യർക്കിടയിൽത്തന്നെ താമസിച്ചു.+ ബേത്ത്‌-ശേമെശിലെയും ബേത്ത്‌-അനാത്തിലെയും ആളുകൾ അവർക്ക്‌ അടിമപ്പണി ചെയ്യുന്നവരായിത്തീർന്നു.

34 അമോര്യർ ദാന്യരെ മലനാട്ടിൽ ഒതുക്കിനിറുത്തി; സമതലത്തിലേക്ക്‌ ഇറങ്ങിവരാൻ അവരെ അനുവദിച്ചില്ല.+ 35 അങ്ങനെ അമോര്യർ ഹെറെസ്‌ പർവതത്തിലും അയ്യാലോനിലും+ ശാൽബീമിലും+ താമസിച്ചു. എന്നാൽ യോസേഫിന്റെ ഭവനം ശക്തി പ്രാപിച്ചപ്പോൾ* അവർ അവരെക്കൊണ്ട്‌ അടിമപ്പണി ചെയ്യിച്ചു. 36 അമോര്യരുടെ പ്രദേശം അക്രബ്ബീംകയറ്റംമുതലും+ സേലയിൽനിന്ന്‌ മുകളിലേക്കും ആയിരുന്നു.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക