38 എന്നാൽ നിനക്കു ശുശ്രൂഷ ചെയ്യുന്ന, നൂന്റെ മകനായ യോശുവ+ ആ ദേശത്തേക്കു കടക്കും.+ ഇസ്രായേലിനു ദേശം അവകാശമാക്കിക്കൊടുക്കുന്നത് അവനായിരിക്കും. അതുകൊണ്ട് അവനെ ബലപ്പെടുത്തുക.”*)+
28 നീ യോശുവയെ നിയോഗിച്ച്+ അവനെ പ്രോത്സാഹിപ്പിക്കുകയും ബലപ്പെടുത്തുകയും വേണം. യോശുവയായിരിക്കും അവിടേക്ക് ഈ ജനത്തെ നയിച്ചുകൊണ്ടുപോകുന്നത്.+ നീ കാണാൻപോകുന്ന ആ ദേശം ജനത്തിന് അവകാശമാക്കിക്കൊടുക്കുന്നതും യോശുവയായിരിക്കും.’