21 “നിങ്ങളുടെ ഇടയിൽ താമസമാക്കിയ ഒരു വിദേശിയെ നീ ദ്രോഹിക്കുകയോ കഷ്ടപ്പെടുത്തുകയോ അരുത്.+ കാരണം നിങ്ങൾ ഈജിപ്ത് ദേശത്ത് പരദേശികളായിരുന്നല്ലോ.+
34 നിങ്ങളുടെകൂടെ താമസിക്കുന്ന ആ അന്യദേശക്കാരനെ സ്വദേശിയെപ്പോലെ കണക്കാക്കണം.+ അവനെ നിന്നെപ്പോലെതന്നെ സ്നേഹിക്കണം. കാരണം നിങ്ങളും ഈജിപ്ത് ദേശത്ത് പരദേശികളായി താമസിച്ചിരുന്നല്ലോ.+ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.
22 “‘സ്വദേശിയായാലും ദേശത്ത് വന്നുതാമസമാക്കിയ വിദേശിയായാലും എല്ലാവർക്കുമുള്ള നിയമം ഒന്നുതന്നെ.+ കാരണം, ഞാൻ നിങ്ങളുടെ ദൈവമായ യഹോവയാണ്.’”