30 “‘വയലിലെ വിളവ്, വൃക്ഷങ്ങളുടെ ഫലം എന്നിങ്ങനെ നിലത്തിലെ എല്ലാത്തിന്റെയും പത്തിലൊന്ന്*+ യഹോവയ്ക്കുള്ളതാണ്. അത് യഹോവയ്ക്കു വിശുദ്ധമാണ്.
21 “ഇതാ, ഞാൻ ലേവിയുടെ വംശജർക്ക് ഇസ്രായേലിലെ എല്ലാത്തിന്റെയും പത്തിലൊന്ന്+ ഒരു അവകാശമായി കൊടുത്തിരിക്കുന്നു. സാന്നിധ്യകൂടാരത്തിൽ അവർ ചെയ്യുന്ന സേവനത്തിനു പകരമായിരിക്കും അത്.