വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ഉൽപത്തി 14:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 നിന്നെ ദ്രോഹിക്കുന്നവരെ നിന്റെ കൈകളിൽ ഏൽപ്പിച്ച

      അത്യുന്നതനായ ദൈവം വാഴ്‌ത്തപ്പെടട്ടെ!”

      അബ്രാം മൽക്കീസേദെക്കിന്‌ എല്ലാത്തിന്റെയും പത്തിലൊന്നു കൊടുത്തു.+

  • ഉൽപത്തി 28:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 ഞാൻ തൂണായി നാട്ടിയ ഈ കല്ല്‌ ദൈവത്തിന്റെ ഒരു ഭവനമാകും.+ എനിക്കു തരുന്ന എല്ലാത്തിന്റെയും പത്തിലൊന്നു ഞാൻ മുടങ്ങാതെ അങ്ങയ്‌ക്കു തരും.”

  • സംഖ്യ 18:21
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 21 “ഇതാ, ഞാൻ ലേവിയുടെ വംശജർക്ക്‌ ഇസ്രായേലിലെ എല്ലാത്തിന്റെയും പത്തിലൊന്ന്‌+ ഒരു അവകാശമായി കൊടുത്തിരിക്കുന്നു. സാന്നിധ്യകൂടാരത്തിൽ അവർ ചെയ്യുന്ന സേവനത്തിനു പകരമായിരിക്കും അത്‌.

  • സംഖ്യ 18:26
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 26 “നീ ലേവ്യരോട്‌ ഇങ്ങനെ പറയണം: ‘ഇസ്രായേല്യരിൽനിന്നുള്ള ഒരു അവകാശമായി ഞാൻ നിങ്ങൾക്കു തന്നിരിക്കുന്ന ദശാംശം+ നിങ്ങൾ അവരിൽനിന്ന്‌ സ്വീകരിക്കുമ്പോൾ നിങ്ങൾക്കു ലഭിക്കുന്നതിന്റെ, അതായത്‌ പത്തിലൊന്നിന്റെ, പത്തിലൊന്നു നിങ്ങൾ യഹോവയ്‌ക്കു സംഭാവനയായി കൊടുക്കണം.+

  • ആവർത്തനം 14:22
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 22 “വർഷംതോറും നിങ്ങളുടെ നിലത്തെ എല്ലാ വിളവുകളുടെയും പത്തിലൊന്നു* നിങ്ങൾ നിർബന്ധമായും നൽകണം.+

  • 2 ദിനവൃത്താന്തം 31:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 ഈ കല്‌പന പുറപ്പെടുവിച്ച ഉടനെ, ഇസ്രായേല്യർ അവരുടെ ധാന്യത്തിന്റെയും പുതുവീഞ്ഞിന്റെയും എണ്ണയുടെയും+ തേനിന്റെയും നിലത്തെ എല്ലാ വിളവിന്റെയും ആദ്യഫലം+ വലിയ തോതിൽ കൊണ്ടുവന്ന്‌ കൊടുത്തു; എല്ലാത്തിന്റെയും പത്തിലൊന്ന്‌ അവർ കൊടുത്തു.+

  • നെഹമ്യ 13:12
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 12 യഹൂദാജനം മുഴുവനും ധാന്യം, പുതുവീഞ്ഞ്‌, എണ്ണ എന്നിവയുടെ പത്തിലൊന്നു+ സംഭരണമുറികളിലേക്കു കൊണ്ടുവന്നു.+

  • മലാഖി 3:10
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 10 എന്റെ ഭവനത്തിൽ ആഹാരമുണ്ടായിരിക്കേണ്ടതിനു+ നിങ്ങളുടെ ദശാംശം മുഴുവൻ* സംഭരണശാലയിലേക്കു കൊണ്ടുവരൂ.+ ഞാൻ ആകാശത്തിന്റെ പ്രളയവാതിലുകൾ തുറന്ന്‌,+ ഒന്നിനും കുറവില്ലാത്ത വിധം നിങ്ങളുടെ മേൽ അനുഗ്രഹം ചൊരിയില്ലേ*+ എന്ന്‌ എന്നെ പരീക്ഷിച്ചുനോക്കൂ” എന്നു സൈന്യങ്ങളുടെ അധിപനായ യഹോവ പറയുന്നു.

  • ലൂക്കോസ്‌ 11:42
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 42 എന്നാൽ പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! കാരണം നിങ്ങൾ പുതിന, അരൂത തുടങ്ങി എല്ലാ തരം സസ്യങ്ങളുടെയും*+ പത്തിലൊന്നു കൊടുക്കുന്നെങ്കിലും ദൈവനീതിയും ദൈവത്തോടുള്ള സ്‌നേഹവും അവഗണിക്കുന്നു! ആദ്യത്തേതു ചെയ്യുന്നതോടൊപ്പം നിങ്ങൾ രണ്ടാമത്തേതും ചെയ്യേണ്ടിയിരുന്നു.+

  • എബ്രായർ 7:5
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 5 അബ്രാഹാമിന്റെ വംശജരായിട്ടുപോലും* ജനത്തിൽനിന്ന്‌, അതായത്‌ തങ്ങളുടെ സഹോദരന്മാരിൽനിന്ന്‌, ലേവിയുടെ പുത്രന്മാരിൽ+ പുരോഹിതസ്ഥാനം ലഭിക്കുന്നവർ ദശാംശം വാങ്ങണമെന്ന കല്‌പന നിയമത്തിലുണ്ടായിരുന്നു*+ എന്നതു ശരിയാണ്‌.

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക