37 ‘ഞാൻ എന്റെ കോപവും ക്രോധവും കടുത്ത ധാർമികരോഷവും കാരണം അവരെ നാനാദേശങ്ങളിലേക്കു ചിതറിച്ചുകളഞ്ഞെങ്കിലും അവിടെനിന്നെല്ലാം ഇതാ അവരെ ഒരുമിച്ചുകൂട്ടാൻപോകുന്നു.+ ഞാൻ അവരെ ഈ സ്ഥലത്തേക്കു മടക്കിവരുത്തും; അവർ ഇവിടെ സുരക്ഷിതരായി താമസിക്കും.+