26 അങ്ങനെ അവർ തങ്ങൾക്കു കിട്ടിയ കാളക്കുട്ടിയെ അറുത്ത്, രാവിലെമുതൽ ഉച്ചവരെ ബാലിന്റെ പേര് വിളിച്ച്, “ബാലേ, ഉത്തരമരുളേണമേ” എന്ന് അപേക്ഷിച്ചുകൊണ്ടിരുന്നു. എന്നാൽ ഒരു മറുപടിയും ഒരു ശബ്ദവും ഉണ്ടായില്ല.+ തങ്ങൾ ഉണ്ടാക്കിയ യാഗപീഠത്തിനു ചുറ്റും അവർ തുള്ളിക്കൊണ്ടിരുന്നു.