12 അപ്പോൾ യഹൂദാരാജാവായ യഹോയാഖീൻ അമ്മയോടും ദാസന്മാരോടും പ്രഭുക്കന്മാരോടും കൊട്ടാരോദ്യോഗസ്ഥന്മാരോടും+ കൂടെ ചെന്ന് ബാബിലോൺരാജാവിനു കീഴടങ്ങി.+ അങ്ങനെ തന്റെ ഭരണത്തിന്റെ എട്ടാം വർഷം+ ബാബിലോൺരാജാവ് യഹോയാഖീനെ ബന്ദിയായി പിടിച്ചുകൊണ്ടുപോയി.
24 “യഹോവ പ്രഖ്യാപിക്കുന്നു: ‘യഹൂദാരാജാവായ യഹോയാക്കീമിന്റെ+ മകൻ കൊന്യ*+ എന്റെ വലങ്കൈയിലെ മുദ്രമോതിരമാണെങ്കിൽപ്പോലും ഞാനാണെ, ഞാൻ അവനെ കൈയിൽനിന്ന് ഊരിയെറിയും!