33 നിങ്ങളെയോ ഞാൻ ജനതകളുടെ ഇടയിൽ ചിതറിക്കും.+ ഞാൻ ഉറയിൽനിന്ന് വാൾ ഊരി നിങ്ങളുടെ പുറകേ അയയ്‌ക്കും.+ നിങ്ങളുടെ ദേശം വിജനമാകും.+ നിങ്ങളുടെ നഗരങ്ങൾ നാമാവശേഷമാകും.
64 “യഹോവ നിങ്ങളെ എല്ലാ ജനതകൾക്കുമിടയിൽ, ഭൂമിയുടെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ, ചിതറിച്ചുകളയും.+ നിങ്ങളോ നിങ്ങളുടെ പൂർവികരോ അറിഞ്ഞിട്ടില്ലാത്ത, മരവും കല്ലും കൊണ്ടുള്ള ദൈവങ്ങളെ അവിടെ നിങ്ങൾ സേവിക്കേണ്ടിവരും.+
14 ‘ഒരു കൊടുങ്കാറ്റ് അടിപ്പിച്ച് ഞാൻ അവരെ അവർക്ക് അറിയില്ലാത്ത രാജ്യങ്ങളിലേക്കു ചിതറിച്ചു.+ അവർ പോയിക്കഴിഞ്ഞപ്പോൾ ദേശം വിജനമായി കിടന്നു. ആരും അതുവഴി പോകുകയോ അവിടേക്കു തിരിച്ചുവരുകയോ ചെയ്‌തില്ല.+ അവർ അവരുടെ മനോഹരമായ ദേശം ആളുകൾ പേടിക്കുന്ന ഒരു സ്ഥലമാക്കി മാറ്റി.’”