11 “‘“നിന്റെ കാലം കഴിഞ്ഞ് നീ പൂർവികരോടു ചേരുമ്പോൾ ഞാൻ നിന്റെ സന്തതിയെ,* നിന്റെ ആൺമക്കളിൽ ഒരാളെ,+ എഴുന്നേൽപ്പിക്കും. അവന്റെ രാജാധികാരം ഞാൻ സുസ്ഥിരമാക്കും.+
27 യേശു അവിടെനിന്ന് പോകുന്ന വഴിക്ക് രണ്ട് അന്ധർ,+ “ദാവീദുപുത്രാ, ഞങ്ങളോടു കരുണ കാണിക്കണേ” എന്നു വിളിച്ചുപറഞ്ഞുകൊണ്ട് യേശുവിന്റെ പിന്നാലെ ചെന്നു.
32 അവൻ മഹാനാകും.+ അത്യുന്നതന്റെ മകൻ+ എന്നു വിളിക്കപ്പെടും. ദൈവമായ യഹോവ* അവന്, പിതാവായ ദാവീദിന്റെ സിംഹാസനം കൊടുക്കും.+33 അവൻ യാക്കോബുഗൃഹത്തിന്മേൽ എന്നും രാജാവായി ഭരിക്കും. അവന്റെ ഭരണത്തിന് അവസാനമുണ്ടാകില്ല.”+