1
യിരെമ്യയെ പ്രവാചകനായി നിയമിക്കുന്നു (1-10)
ബദാം മരത്തിന്റെ ദർശനം (11, 12)
കലത്തിന്റെ ദർശനം (13-16)
യിരെമ്യയെ നിയമനത്തിനായി ബലപ്പെടുത്തുന്നു (17-19)
2
3
ഇസ്രായേലിന്റെ വിശ്വാസത്യാഗത്തിന്റെ തീവ്രത (1-5)
ഇസ്രായേലും യഹൂദയും വ്യഭിചാരികൾ (6-11)
മാനസാന്തരപ്പെടാനുള്ള ആഹ്വാനം (12-25)
4
മാനസാന്തരം അനുഗ്രഹങ്ങൾ കൈവരുത്തുന്നു (1-4)
വടക്കുനിന്ന് ദുരന്തം വരും (5-18)
വരാൻപോകുന്ന ദുരന്തത്തെക്കുറിച്ച് ഓർത്ത് യിരെമ്യയുടെ ഹൃദയവേദന (19-31)
5
ജനം യഹോവയുടെ ശിക്ഷണം നിരസിക്കുന്നു (1-13)
നാശം, പക്ഷേ സമ്പൂർണനാശമല്ല (14-19)
യഹോവ ജനത്തോടു കണക്കു ചോദിക്കുമെന്നു പറയുന്നു (20-31)
6
യരുശലേമിനെ ഉപരോധിക്കാനുള്ള സമയം അടുക്കുന്നു (1-9)
യരുശലേമിനു മേൽ യഹോവയുടെ കോപം (10-21)
വടക്കുനിന്ന് ക്രൂരമായ ആക്രമണം (22-26)
യിരെമ്യ മാറ്റു നോക്കുന്നവനെപ്പോലെ സേവിക്കും (27-30)
7
യഹോവയുടെ ആലയത്തിൽ ആശ്രയിക്കുന്നെന്ന കപടനാട്യം (1-11)
ദേവാലയം ശീലോപോലെയാക്കും (12-15)
വ്യാജാരാധനയെ കുറ്റം വിധിക്കുന്നു (16-34)
8
ജനം ഭൂരിപക്ഷത്തിന്റെ പിന്നാലെ പോകുന്നു (1-7)
യഹോവയുടെ വചനമില്ലാതെ എന്തു ജ്ഞാനം? (8-17)
യഹൂദയ്ക്ക് ഉണ്ടായ മുറിവ് കാരണം യിരെമ്യ വിലപിക്കുന്നു (18-22)
9
യിരെമ്യയുടെ അഗാധദുഃഖം (1-3എ)
യഹോവ യഹൂദയോടു കണക്കു ചോദിക്കുമെന്നു പറയുന്നു (3ബി-16)
യഹൂദയെ ഓർത്ത് വിലപിക്കുന്നു (17-22)
യഹോവയെ അറിയുന്നതിൽ വീമ്പിളക്കുക (23-26)
10
ജനതകളുടെ ദൈവങ്ങളും ജീവനുള്ള ദൈവവും (1-16)
ആസന്നമായ നാശവും പ്രവാസവും (17, 18)
യിരെമ്യ വ്യസനിക്കുന്നു (19-22)
പ്രവാചകന്റെ പ്രാർഥന (23-25)
11
യഹൂദ ദൈവവുമായുള്ള ഉടമ്പടി ലംഘിക്കുന്നു (1-17)
അറുക്കാൻപോകുന്ന ഒരു ചെമ്മരിയാട്ടിൻകുട്ടിയെപ്പോലെ യിരെമ്യ (18-20)
യിരെമ്യക്കു സ്വന്തം നാട്ടുകാരിൽനിന്ന് എതിർപ്പ് (21-23)
12
13
ലിനൻകൊണ്ടുള്ള ദ്രവിച്ച അരപ്പട്ട (1-11)
വീഞ്ഞുഭരണികൾ തകർത്തുകളയും (12-14)
മാറ്റം വരുത്താൻ കൂട്ടാക്കാത്ത യഹൂദയെ ബന്ദികളായി കൊണ്ടുപോകും (15-27)
14
വരൾച്ച, ക്ഷാമം, വാൾ (1-12)
കള്ളപ്രവാചകരെ കുറ്റം വിധിക്കുന്നു (13-18)
ജനത്തിന്റെ പാപം യിരെമ്യ അംഗീകരിക്കുന്നു (19-22)
15
യഹോവ ന്യായവിധിക്കു മാറ്റം വരുത്തില്ല (1-9)
യിരെമ്യയുടെ പരാതി (10)
യഹോവയുടെ മറുപടി (11-14)
യിരെമ്യയുടെ പ്രാർഥന (15-18)
യഹോവ യിരെമ്യയെ ജനത്തിനു മുന്നിൽ ഉറപ്പുള്ളവനാക്കുന്നു (19-21)
16
യിരെമ്യ വിവാഹം കഴിക്കരുത്, വിലപിക്കരുത്, വിരുന്നിനു പോകരുത് (1-9)
ശിക്ഷിക്കുന്നു, പിന്നെ പൂർവസ്ഥിതിയിലാക്കുന്നു (10-21)
17
യഹൂദയുടെ പാപം ഉള്ളിൽ കൊത്തിവെച്ചിരിക്കുന്നു (1-4)
യഹോവയിൽ വിശ്വാസമർപ്പിക്കുന്നതിന്റെ അനുഗ്രഹങ്ങൾ (5-8)
വഞ്ചകമായ ഹൃദയം (9-11)
യഹോവ ഇസ്രായേലിന്റെ പ്രത്യാശ (12, 13)
യിരെമ്യയുടെ പ്രാർഥന (14-18)
ശബത്ത് വിശുദ്ധമായി ആചരിക്കണം (19-27)
18
കുശവന്റെ കൈയിലെ കളിമണ്ണ് (1-12)
യഹോവ ഇസ്രായേല്യരുടെ നേരെ പുറം തിരിക്കുന്നു (13-17)
യിരെമ്യക്കെതിരെയുള്ള പദ്ധതി; യിരെമ്യയുടെ അപേക്ഷ (18-23)
19
20
പശ്ഹൂർ യിരെമ്യയെ അടിക്കുന്നു (1-6)
ദൈവത്തെക്കുറിച്ച് സംസാരിക്കാതിരിക്കാൻ യിരെമ്യക്കു കഴിയുന്നില്ല (7-13)
യിരെമ്യയുടെ പരാതി (14-18)
21
22
23
നല്ല ഇടയന്മാരും മോശം ഇടയന്മാരും (1-4)
‘നീതിയുള്ള മുളയുടെ’ കീഴിൽ സുരക്ഷിതത്വം (5-8)
കള്ളപ്രവാചകരെ കുറ്റം വിധിക്കുന്നു (9-32)
യഹോവയുടെ “ഭാരം” (33-40)
24
25
26
27
28
29
30
31
32
യിരെമ്യ നിലം വാങ്ങുന്നു (1-15)
യിരെമ്യയുടെ പ്രാർഥന (16-25)
യഹോവയുടെ മറുപടി (26-44)
33
പൂർവസ്ഥിതിയിലാക്കുമെന്നു വാഗ്ദാനം ചെയ്യുന്നു (1-13)
‘നീതിയുള്ള മുളയുടെ’ കീഴിൽ സുരക്ഷിതത്വം (14-16)
ദാവീദിനോടും പുരോഹിതന്മാരോടും ഉള്ള ഉടമ്പടി (17-26)
34
35
36
യിരെമ്യ ഒരു ചുരുൾ എഴുതിക്കുന്നു (1-7)
ബാരൂക്ക് ചുരുളിൽനിന്ന് ഉറക്കെ വായിക്കുന്നു (8-19)
യഹോയാക്കീം ചുരുൾ കത്തിക്കുന്നു (20-26)
സന്ദേശം ഒരു പുതിയ ചുരുളിൽ എഴുതുന്നു (27-32)
37
കൽദയർ താത്കാലികമായി പിൻവാങ്ങുന്നു (1-10)
യിരെമ്യയെ തടവിലാക്കുന്നു (11-16)
സിദെക്കിയ യിരെമ്യയെ വിളിച്ചുവരുത്തുന്നു (17-21)
38
യിരെമ്യയെ കിണറ്റിൽ ഇടുന്നു (1-6)
ഏബെദ്-മേലെക്ക് യിരെമ്യയെ രക്ഷിക്കുന്നു (7-13)
യിരെമ്യ സിദെക്കിയയെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്നു (14-28)
39
യരുശലേമിന്റെ പതനം (1-10)
യിരെമ്യയെ സംരക്ഷിക്കണം (11-14)
ഏബെദ്-മേലെക്കിന്റെ ജീവന് ഒന്നും സംഭവിക്കില്ല (15-18)
40
നെബൂസരദാൻ യിരെമ്യയെ വിട്ടയയ്ക്കുന്നു (1-6)
ഗദല്യയെ ദേശത്തിനു മേൽ നിയമിക്കുന്നു (7-12)
ഗദല്യക്കെതിരെയുള്ള പദ്ധതിയെക്കുറിച്ച് മുന്നറിയിപ്പ് (13-16)
41
42
43
ജനം അനുസരിക്കുന്നില്ല, ഈജിപ്തിലേക്കു പോകുന്നു (1-7)
ഈജിപ്തിൽവെച്ച് യിരെമ്യക്കു കിട്ടിയ യഹോവയുടെ സന്ദേശം (8-13)
44
45
46
47
48
49
അമ്മോന്യർക്കെതിരെയുള്ള പ്രവചനം (1-6)
ഏദോമിന് എതിരെയുള്ള പ്രവചനം (7-22)
ദമസ്കൊസിന് എതിരെയുള്ള പ്രവചനം (23-27)
കേദാരിനും ഹാസോരിനും എതിരെയുള്ള പ്രവചനം (28-33)
ഏലാമിന് എതിരെയുള്ള പ്രവചനം (34-39)
50
51
52
സിദെക്കിയ ബാബിലോണിനെ എതിർക്കുന്നു (1-3)
നെബൂഖദ്നേസർ യരുശലേം ഉപരോധിക്കുന്നു (4-11)
നഗരത്തിന്റെയും ദേവാലയത്തിന്റെയും നാശം (12-23)
ആളുകളെ ബാബിലോണിലേക്കു ബന്ദികളായി പിടിച്ചുകൊണ്ടുപോകുന്നു (24-30)
യഹോയാഖീൻ തടവിൽനിന്ന് മോചിതനാകുന്നു (31-34)