15 അവരുടെ അപ്പനെ അഭിഷേകം ചെയ്തതുപോലെതന്നെ നീ അവരെയും അഭിഷേകം ചെയ്യണം.+ അങ്ങനെ, അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്യും. അവരുടെ വരുംതലമുറകളിൽ അവരുടെ പൗരോഹിത്യം+ നിലനിന്നുപോകാനും ഈ അഭിഷേകം ഉതകും.”
7 യാഗപീഠത്തിലെയും തിരശ്ശീലയ്ക്കുള്ളിലെയും പൗരോഹിത്യകർമങ്ങളുടെ ഉത്തരവാദിത്വം നിനക്കും നിന്റെ ആൺമക്കൾക്കും ആണ്.+ ഈ സേവനം നിങ്ങൾ ചെയ്യണം.+ പൗരോഹിത്യസേവനം നിങ്ങൾക്ക് ഒരു സമ്മാനമായി ഞാൻ നൽകിയിരിക്കുന്നു. അർഹതയില്ലാത്ത ആരെങ്കിലും അടുത്ത് വന്നാൽ അവനെ കൊന്നുകളയണം.”+