24 യഹോവയിൽനിന്ന് തീ പുറപ്പെട്ട്+ യാഗപീഠത്തിലുള്ള ദഹനയാഗമൃഗത്തെയും കൊഴുപ്പിന്റെ കഷണങ്ങളെയും ദഹിപ്പിച്ചുതുടങ്ങി. അതു കണ്ടപ്പോൾ ജനമെല്ലാം ആർത്തുവിളിക്കാൻതുടങ്ങി. അവർ നിലത്ത് കമിഴ്ന്നുവീണ് നമസ്കരിച്ചു.+
26 അവിടെ യഹോവയ്ക്ക് ഒരു യാഗപീഠം+ പണിത് ദഹനബലികളും സഹഭോജനബലികളും അർപ്പിച്ചു. ദാവീദ് യഹോവയുടെ പേര് വിളിച്ചപേക്ഷിച്ചപ്പോൾ ആകാശത്തുനിന്ന് ദഹനയാഗപീഠത്തിൽ തീ ഇറക്കി+ ദൈവം ദാവീദിന് ഉത്തരം കൊടുത്തു.