16 ബുദ്ധിമാന്മാരായാലും മണ്ടന്മാരായാലും അവരെയൊന്നും എന്നെന്നും ഓർമിക്കില്ലല്ലോ.+ ക്രമേണ എല്ലാവരെയും ആളുകൾ മറന്നുപോകും. ബുദ്ധിമാന്റെ മരണവും മണ്ടന്മാരുടേതുപോലെതന്നെ.+
10 ദുഷ്ടന്മാരുടെ ശവസംസ്കാരവും ഞാൻ കണ്ടു. അവർ വിശുദ്ധസ്ഥലത്ത് വന്നുപോയിരുന്നവരാണ്. പക്ഷേ, അവർ ഇതൊക്കെ ചെയ്‌ത നഗരം പെട്ടെന്നുതന്നെ അവരെ മറന്നുപോയി.+ ഇതും വ്യർഥതയാണ്.
5 ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്ന് അറിയുന്നു.+ പക്ഷേ മരിച്ചവർ ഒന്നും അറിയുന്നില്ല.+ അവർക്കു മേലാൽ പ്രതിഫലവും കിട്ടില്ല. കാരണം അവരെക്കുറിച്ചുള്ള ഓർമകളെല്ലാം മാഞ്ഞുപോയിരിക്കുന്നു.+