13 അവനായിരിക്കും യഹോവയുടെ ആലയം പണിയുന്നത്. അവനു മഹത്ത്വം ലഭിക്കും. അവൻ തന്റെ സിംഹാസനത്തിൽ ഇരുന്ന് ഭരിക്കും. അവൻ സിംഹാസനത്തിൽ ഇരുന്ന് ഒരു പുരോഹിതനായും സേവിക്കും.+ അവ തമ്മിൽ* സമാധാനപരമായ കരാറുണ്ടായിരിക്കും.
16 അദ്ദേഹത്തിന്റെ വസ്ത്രത്തിൽ, അതെ അദ്ദേഹത്തിന്റെ തുടയിൽ, രാജാക്കന്മാരുടെ രാജാവും കർത്താക്കന്മാരുടെ കർത്താവും+ എന്നൊരു പേര് എഴുതിയിരുന്നു.