യശയ്യ 60:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 പിന്നെ നിന്റെ നാട്ടിൽ അക്രമത്തെക്കുറിച്ച് കേൾക്കില്ല,നിന്റെ അതിർത്തിക്കുള്ളിൽ വിനാശവും വിപത്തും ഉണ്ടാകില്ല.+ നീ നിന്റെ മതിലുകളെ രക്ഷ എന്നും+ കവാടങ്ങളെ സ്‌തുതി എന്നും വിളിക്കും. യശയ്യ 65:22 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 22 മറ്റുള്ളവർക്കു താമസിക്കാനായിരിക്കില്ല അവർ വീടു പണിയുന്നത്;മറ്റുള്ളവർക്കു ഭക്ഷിക്കാനായിരിക്കില്ല അവർ കൃഷി ചെയ്യുന്നത്. എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷങ്ങളുടെ ആയുസ്സുപോലെയാകും,+ഞാൻ തിരഞ്ഞെടുത്തവർ മതിവരുവോളം തങ്ങളുടെ അധ്വാനഫലം ആസ്വദിക്കും. യിരെമ്യ 23:6 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 6 അവന്റെ കാലത്ത് യഹൂദയ്ക്കു രക്ഷ കിട്ടും.+ ഇസ്രായേൽ സുരക്ഷിതമായി കഴിയും.+ അവൻ അറിയപ്പെടുന്നത് യഹോവ നമ്മുടെ നീതി എന്ന പേരിലായിരിക്കും.”+ യഹസ്‌കേൽ 34:25 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 25 “‘“ഞാൻ അവരുമായി ഒരു സമാധാനയുടമ്പടി ഉണ്ടാക്കും.+ ഞാൻ ദേശത്തുനിന്ന് ഉപദ്രവകാരികളായ വന്യമൃഗങ്ങളെ തുരത്തിയോടിക്കും.+ അങ്ങനെ, അവർ വിജനഭൂമിയിൽ സുരക്ഷിതരായി കഴിയും, വനാന്തരങ്ങളിൽ കിടന്നുറങ്ങും.+ ഹോശേയ 2:18 വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം 18 അന്നു ഞാൻ അവർക്കുവേണ്ടി വന്യമൃഗങ്ങളോടും+ ആകാശത്തിലെ പക്ഷികളോടും ഇഴജന്തുക്കളോടും ഒരു ഉടമ്പടി ചെയ്യും.+ഞാൻ ദേശത്തുനിന്ന് വാളും വില്ലും നീക്കം ചെയ്യും, യുദ്ധം നിറുത്തലാക്കും.+അവർ സുരക്ഷിതരായി കഴിയാൻ ഞാൻ ഇടവരുത്തും.+
18 പിന്നെ നിന്റെ നാട്ടിൽ അക്രമത്തെക്കുറിച്ച് കേൾക്കില്ല,നിന്റെ അതിർത്തിക്കുള്ളിൽ വിനാശവും വിപത്തും ഉണ്ടാകില്ല.+ നീ നിന്റെ മതിലുകളെ രക്ഷ എന്നും+ കവാടങ്ങളെ സ്‌തുതി എന്നും വിളിക്കും.
22 മറ്റുള്ളവർക്കു താമസിക്കാനായിരിക്കില്ല അവർ വീടു പണിയുന്നത്;മറ്റുള്ളവർക്കു ഭക്ഷിക്കാനായിരിക്കില്ല അവർ കൃഷി ചെയ്യുന്നത്. എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷങ്ങളുടെ ആയുസ്സുപോലെയാകും,+ഞാൻ തിരഞ്ഞെടുത്തവർ മതിവരുവോളം തങ്ങളുടെ അധ്വാനഫലം ആസ്വദിക്കും.
6 അവന്റെ കാലത്ത് യഹൂദയ്ക്കു രക്ഷ കിട്ടും.+ ഇസ്രായേൽ സുരക്ഷിതമായി കഴിയും.+ അവൻ അറിയപ്പെടുന്നത് യഹോവ നമ്മുടെ നീതി എന്ന പേരിലായിരിക്കും.”+
25 “‘“ഞാൻ അവരുമായി ഒരു സമാധാനയുടമ്പടി ഉണ്ടാക്കും.+ ഞാൻ ദേശത്തുനിന്ന് ഉപദ്രവകാരികളായ വന്യമൃഗങ്ങളെ തുരത്തിയോടിക്കും.+ അങ്ങനെ, അവർ വിജനഭൂമിയിൽ സുരക്ഷിതരായി കഴിയും, വനാന്തരങ്ങളിൽ കിടന്നുറങ്ങും.+
18 അന്നു ഞാൻ അവർക്കുവേണ്ടി വന്യമൃഗങ്ങളോടും+ ആകാശത്തിലെ പക്ഷികളോടും ഇഴജന്തുക്കളോടും ഒരു ഉടമ്പടി ചെയ്യും.+ഞാൻ ദേശത്തുനിന്ന് വാളും വില്ലും നീക്കം ചെയ്യും, യുദ്ധം നിറുത്തലാക്കും.+അവർ സുരക്ഷിതരായി കഴിയാൻ ഞാൻ ഇടവരുത്തും.+