5 നമ്മുടെ ലംഘനങ്ങൾ നിമിത്തം+ അവനു കുത്തേൽക്കേണ്ടിവന്നു.+
നമ്മുടെ തെറ്റുകൾ നിമിത്തം അവനെ തകർത്തുകളഞ്ഞു.+
നമുക്കു സമാധാനം ലഭിക്കാൻ അവൻ ശിക്ഷ ഏറ്റുവാങ്ങി,+
അവന്റെ മുറിവുകൾ നിമിത്തം നമ്മൾ സുഖം പ്രാപിച്ചു.+
6 ആടുകളെപ്പോലെ നമ്മളെല്ലാം അലഞ്ഞുനടന്നു,+
എല്ലാവരും അവരവരുടെ വഴിക്കു പോയി.
നമ്മുടെയെല്ലാം തെറ്റുകൾ യഹോവ അവന്റെ മേൽ ചുമത്തി.+