44 എന്നാൽ ഇങ്ങനെയൊക്കെയാണെങ്കിലും അവർ ശത്രുക്കളുടെ ദേശത്തായിരിക്കുമ്പോൾ ഞാൻ അവരെ പൂർണമായും തള്ളിക്കളയുകയോ+ അവരെ നിശ്ശേഷം ഇല്ലാതാക്കുന്ന അളവോളം പരിത്യജിക്കുകയോ ഇല്ല. അങ്ങനെ ചെയ്‌താൽ അത് അവരുമായുള്ള എന്റെ ഉടമ്പടിയുടെ ലംഘനമായിരിക്കുമല്ലോ.+ ഞാൻ അവരുടെ ദൈവമായ യഹോവയാണ്.
31 പക്ഷേ, അങ്ങ് മഹാകാരുണ്യവാനായതുകൊണ്ട് അവരെ നിശ്ശേഷം ഇല്ലാതാക്കുകയോ+ ഉപേക്ഷിക്കുകയോ ചെയ്‌തില്ല. കാരണം, അങ്ങ് അനുകമ്പയും കരുണയും ഉള്ള ദൈവമാണല്ലോ.+