വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • ന്യായാധിപന്മാർ 13:2
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 2 അക്കാലത്ത്‌ സൊര എന്ന നഗരത്തിൽ+ ദാന്യരുടെ+ കുടുംബത്തിൽപ്പെട്ട ഒരാളുണ്ടായിരുന്നു. മനോഹ+ എന്നായിരുന്നു അയാളുടെ പേര്‌. ഭാര്യ വന്ധ്യയായിരുന്നതുകൊണ്ട്‌ അവർക്കു കുട്ടികളുണ്ടായില്ല.+

  • ന്യായാധിപന്മാർ 13:24
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 24 പിന്നീട്‌ മനോഹയുടെ ഭാര്യ ഒരു മകനെ പ്രസവിച്ചു. മകനു ശിംശോൻ+ എന്നു പേരിട്ടു. കുട്ടി വളർന്നുവരവെ യഹോവയുടെ അനുഗ്രഹം കുട്ടിയുടെ മേലുണ്ടായിരുന്നു.

  • ന്യായാധിപന്മാർ 15:8
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 8 ശിംശോൻ അവരെയെല്ലാം ഒന്നൊന്നായി കൊന്ന്‌ ഒരു വലിയ സംഹാരം നടത്തി. അതിനു ശേഷം ഏതാം പാറയിലെ ഒരു ഗുഹയിൽ* ചെന്ന്‌ താമസിച്ചു.

  • ന്യായാധിപന്മാർ 15:20
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 20 ശിംശോൻ ഫെലിസ്‌ത്യരുടെ കാലത്ത്‌ 20 വർഷം ഇസ്രായേലിൽ ന്യായപാലനം നടത്തി.+

  • ന്യായാധിപന്മാർ 16:30
    വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരം
    • 30 “ഞാൻ ഫെലിസ്‌ത്യരോടുകൂടി മരിക്കട്ടെ!” എന്ന്‌ ഉറക്കെ വിളിച്ചുപറഞ്ഞ്‌ ശിംശോൻ സർവശക്തിയുമെടുത്ത്‌ തള്ളി. ആ കെട്ടിടം തകർന്ന്‌ അവിടെയുണ്ടായിരുന്ന പ്രഭുക്കന്മാരുടെ മേലും എല്ലാവരുടെ മേലും വീണു.+ അങ്ങനെ താൻ ജീവിച്ചിരുന്നപ്പോൾ കൊന്നതിനെക്കാൾ കൂടുതൽ ആളുകളെ ശിംശോൻ മരണസമയത്ത്‌ കൊന്നു.+

മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2025)
ലോഗ് ഔട്ട്
ലോഗ് ഇൻ
  • മലയാളം
  • പങ്കുവെക്കുക
  • താത്പര്യങ്ങൾ
  • Copyright © 2025 Watch Tower Bible and Tract Society of Pennsylvania
  • നിബന്ധനകള്‍
  • സ്വകാര്യതാ നയം
  • സ്വകാര്യതാ ക്രമീകരണങ്ങൾ
  • JW.ORG
  • ലോഗ് ഇൻ
പങ്കുവെക്കുക