7 നീ നിന്റെ യജമാനനായ ആഹാബിന്റെ ഗൃഹത്തെ നശിപ്പിച്ചുകളയണം. ഇസബേലിന്റെ കൈകൊണ്ട് മരിച്ച എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ രക്തത്തിനും യഹോവയുടെ എല്ലാ ദാസന്മാരുടെ രക്തത്തിനും ഞാൻ പ്രതികാരം ചെയ്യും.+
20 “സ്വർഗമേ, അവളുടെ അവസ്ഥ കണ്ട് സന്തോഷിക്കൂ!+ വിശുദ്ധരേ,+ അപ്പോസ്തലന്മാരേ, പ്രവാചകന്മാരേ, ആനന്ദിക്കൂ! ദൈവം നിങ്ങൾക്കുവേണ്ടി അവളുടെ ന്യായവിധി പ്രഖ്യാപിച്ചിരിക്കുന്നു!”+